<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3555818572850946309</id><updated>2011-09-09T17:15:06.890+05:30</updated><category term='ആത്മീയം'/><category term='സംവാദം'/><category term='ലേഖനം'/><category term='കവിതകള്‍'/><category term='സംസ്കാരം'/><category term='കുടുംബം'/><title type='text'>സന്ദേശം</title><subtitle type='html'>ഇത് ഒരു പുനപ്രസിദ്ധീകരണ ശാലയാണ്.
അഴുക്കു പുരളാത്ത എഴുത്തുകള്‍ പെറുക്കിയെടുത്ത്,
വായനക്കാരന് വ്യത്യസ്ത വായനകള്‍ നല്‍കാന്‍ കൊതിക്കുന്ന ഒരു ബൂലോക സംസ്കാരം ..</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sandeshammag.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default?max-results=100'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>അമീന</name><uri>http://www.blogger.com/profile/06374773280518071240</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_C75Sd7qTWQ8/TQCd3LKr-hI/AAAAAAAAAAM/mJP9q_BPI_Y/S220/Image0256.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>18</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3555818572850946309.post-3495221556389439102</id><published>2010-12-11T23:10:00.003+05:30</published><updated>2010-12-11T23:24:34.664+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുടുംബം'/><title type='text'>ഒരു ഭാര്യയുടെ പരിഭവമൊഴികള്‍</title><content type='html'>&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; border-collapse: collapse; "&gt;&lt;p&gt;&lt;br /&gt;താങ്കള്‍ ഭംഗിയാര്‍ന്ന, വൃത്തിയുള്ള, സുഗന്ധം പൊഴിയുന്ന വസ്ത്രങ്ങളണിഞ്ഞു നടക്കുന്നത് കാണാനാണ് എനിക്കിഷ്ടം.ചന്തമാര്‍ന്ന ആ രൂപംകാണുമ്പോള്‍ എന്നിലലയടിക്കുന്ന സന്തോഷം എത്രയാണെന്നോ…. പക്ഷെ എന്ത് ചെയ്യാം….. ശാരീരിക വൃത്തിപരിഗണിക്കാതെയും ഭംഗിയായ വസ്ത്രധാരണംനടത്താതെയും അലസമായിട്ടാണല്ലോ ഞങ്ങള്‍ക്കിടയിലെ അധിക ദിനങ്ങളും. അത് കാണുമ്പോള്‍ ഈയുള്ളവള്‍ എത്രമാത്രം മാനസികവ്യഥ അനുഭവിക്കുന്നുണ്ടെന്നോ! ‘നീയെന്നും കുളിച്ചു, ചൂടി, നല്ല വേഷങ്ങളണിഞ്ഞുപുഞ്ചിരിയോടെയ&lt;/p&gt;&lt;p&gt;&lt;br /&gt;ാകണം എന്‍റെ അരികിലണയേണ്ടത്’ എന്ന് എത്രയോ വട്ടം താങ്കളെന്നോട്‌ മന്ത്രിചിട്ടില്ലേ?എന്‍റെ അരികിലെത്തുമ്പോള്‍ അങ്ങും അങ്ങനെയൊക്കെ ആയിരിക്കണമെന്ന് പ്രിയനേ, എനിക്കും ആഗ്രഹിച്ചു കൂടെ?രണ്ടു ദിവസം മുമ്പ് ഖുര്‍ആന്‍ പാരായണ മധ്യേ എന്‍റെ കണ്ണിലുടക്കിയ ഒരു ആയത്ത് താങ്കളെ ഞാന്‍ വിനയപൂവ്വം ഓര്‍മ്മിപിചോട്ടെ: ‘ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ അവര്‍ക്ക് (സ്ത്രീകള്‍ക്ക്) ന്യായപ്രകാരം അവകാശങ്ങള്‍ കിട്ടേണ്ടതുണ്ട്’(ബക്വറ :228 )മഹാനായ ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചത് വായിച്ചിട്ടുണ്ടോ താങ്കള്‍? ‘എന്‍റെ ഭാര്യ എന്‍റെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് പോലെ അവളുടെ മുന്നില്‍ ഞാനും അണിഞ്ഞൊരുങ്ങി നില്‍ക്കാന്‍കൊതിക്കുന്നവനാണ്‌’&lt;wbr&gt;നേരത്തെ വായിച്ച ഖുര്‍ആനിക വചനവും ഇബ്നു അബ്ബാസിന്‍റെ പ്രസ്താവനയും നിങ്ങളുടെ ജീവിതത്തെസ്വാധീനിക്കേണ്ടേ…&lt;br /&gt;. വേണം.അടിപൊളി സ്റ്റാര്‍ സ്റ്റൈല്‍ വേണമെന്നല്ല…. കുറച്ചൊക്കെ മാന്യമായ വേശഭൂഷയും പെരുമാറ്റവും….അത്രയേ ഞാന്‍ ആവശ്യപെടുന്നുള്ളൂ.നിങ്ങള്‍&lt;br /&gt;ക്കറിയുമോ…. ദുനിയാവില്‍ തന്‍റെ ഭര്‍ത്താവിന്‍റെ വ്യക്തിത്വ മുഖമായിരിക്കണം മറ്റെതൊരാളുടെതിനെക്കാളും ചന്തമാര്‍ന്നത്‌ എന്ന്കൊതിക്കുന്നവരാണ്‌ ഭാര്യമാര്‍. ഇതു വായിക്കുമ്പോള്‍ ഒരുപക്ഷെ,’അതെയോ’ എന്ന് താങ്കള്‍ അത്ഭുതം കൂറുന്നുണ്ടാകും. ഞങ്ങള്‍,പെണ്ണുങ്ങളുടെ മാനസിക വിചാരം താങ്കളോട്പങ്കു വെച്ച് എന്ന് മാത്രം. പ്രിയനേ, പറയാമോ എന്നറിയില്ല….ചിലപ്പോഴൊക്കെ&lt;br /&gt;താങ്കളുടെ കാര്യത്തില്‍ ഞാന്‍ അതിശയം കൂറാറുണ്ട്.എനിക്കരികിലാകുമ്പോ&lt;wbr&gt;ള്‍  വേഷഭൂശാധികളിലൊന്നിലുംതാല്പര്&lt;wbr&gt;യമില്ലാത്ത അലസമായി കഴിയാറുള്ള,വല്ല സല്‍ക്കാര പരിപാടികള്‍ക്കോ, കല്യാണ സദസ്സുകളിലേക്കോ പോകുമ്പോള്‍ എന്ത് സ്റ്റൈലെന്‍ ചേലിലാണ് താങ്കള്‍ വീട്ടില്‍ നിന്നും പുറപ്പെടാറുള്ളത് !അത് കാണുമ്പോള്‍ ഞാനെന്‍റെ മനസ്സില്‍ പറഞ്ഞു പോകാറുണ്ട്; എന്തെ, എന്നെമാത്രം ഇയാള്‍ പരിഗണിക്കാത്തത്?ആത്മ വിചിന്തനംസ്നേഹ സമ്പന്നനായ പ്രിയതമന്,സുപ്രധാനംമായ ഒരു വിഷയത്തെ സംബന്ധിച്ചാണ് ഈ എഴുത്ത്, നിങ്ങള്‍ക്കറിയാമല്ലോ,സ്വച്ഛമായ കുടുംബാന്തരീക്ഷത്തെ കലക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കി&lt;wbr&gt;ടയില്‍ ഉണ്ടാവുക സ്വാഭാവികമാണ്. അഭിപ്രായവ്യത്യാസങ്ങളും, സ്വരച്ചേര്‍ച്ചയില്ലായ്മകളും, അനിഷ്ടങ്ങളും… അങ്ങനെ പലതും… മുത്തു റസൂലിന്റെ വീട്പോലും അതില്‍ നിന്ന് ഒഴിവായിരുന്നില്ല! നമുക്കിടയിലും എത്രയോ വട്ടം അത്തരം സന്ദര്‍ഭങ്ങളുണ്ടായിരിക്കുന്നു. എന്നെങ്കിലും…. എന്നെങ്കിലുമൊരുദിവസം നമുക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളുടെ കാരണത്തെ പറ്റി താങ്കള്‍ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ശരിയാണ്,ഞാനും അതിന്‍റെഒരുകാരണമാകാം എന്ന്സമ്മതിക്കുന്നു.മറ്റെതോരാ&lt;wbr&gt;ളിലുമെന്നപോലെ എന്നിലും തെറ്റുകള്‍ സംഭവിക്കാം.ഒന്ന്പറഞ്ഞോട്ടെ ,ഓരോവ്യക്തിയുംചെയ്തുകൂട്ടുന്ന പാപകര്‍മ്മങ്ങള്‍ക്ക്സ്വന്തംവീ&lt;wbr&gt;ട്ടിലെ കലഹങ്ങലുമായിബന്ധമുണ്ടെന്നു&lt;/p&gt;&lt;p&gt;സാമൂഹ്യശാസ്ത്രജ്ഞമാര്‍അഭിപ്രാ&lt;wbr&gt;യപെട്ടിട്ടുണ്ടെത്രേ! നേരാണോ ആവൊ?ചിലപ്പോഴെങ്കിലും നമുക്കിടയിലുണ്ടാകുന്ന വഴക്കുകളില്‍ എന്‍റെ പങ്കിനെ ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ താങ്കളുടെ ഭാഗത്ത്നിന്നുണ്ടാകുന്ന കാരണങ്ങളെപ്പറ്റിയും ആലോചിക്കെണ്ടതില്ലേ? സിനിമാ സീരിയലുകളില്‍ നിന്നുംഅങ്ങാടികളില്‍ നിന്നുമൊക്കെയുള്ള താങ്കളുടെ അനാവശ്യമായ അന്യസ്ത്രീ ദര്‍ശനമായിരിക്കാം ഒരുപക്ഷെനമുക്കിടയില്‍ നാമറിയാതെ ഉണ്ടാകുന്ന കലഹങ്ങള്‍ക്ക് ഹേതു. അതില്‍ അത്ഭുതത്തിന് വകയില്ല.അല്ലാഹു പറഞ്ഞില്ലേ. ‘നിങ്ങള്‍ക്ക് ഏതൊരു ആപത്തു ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ട്‌ തന്നെയാണ്.’ (ശൂറ: 30 )“(നബിയെ) പറയുക, അത് ആ(വിപത്ത്) നിങ്ങളുടെ പക്കല്‍ നിന്ന് തന്നെയുണ്ടായതാകുന്നു”.(ആലു ഇമ്രാന്‍:165 ) പ്രിയനേ, സാത്വികനായ ഒരു മുന്‍കാല പണ്ഡിതന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടത്രേ. ‘ഞാന്‍ അല്ലാഹുവിനെ ലംഘിക്കുംപോഴെല്ലാം, അതിന്‍റെപ്രതിഫലനം എന്‍റെ മൃഗത്തിന്‍റെ സ്വഭാവത്തിലും ഭാര്യയുടെ പെരുമാറ്റത്തിലും ഞാന്‍ കാണാറുണ്ട്‌.’എത്ര ഗൗരവപ്പെട്ട നിരീക്ഷണമാണതു! താന്‍ ചെയ്യുന്ന തെറ്റിന്റെ പാര്‍ശ്വഫലങ്ങള്‍ തന്റെ കുടുംബത്തിലാണ് പ്രതിഫലിക്കുക എന്ന വീക്ഷണം പരിഗണിക്കേണ്ടതാണെന്ന്തോന്നുന്&lt;wbr&gt;നു. താങ്കളോര്‍ക്കുന്നുവോ , അന്നൊരു ദിവസം താങ്കള്‍ സുബഹ് നമസ്കരിക്കാതെ കിടന്നുറങ്ങിയതും, അത് പിഉണ്ടാവുക ദിവസം താങ്കള്‍ സുബഹ് നമസ്കരിക്കാതെ കിടന്നുറങ്ങിയതും, അത് പിന്നെ ളുഹ്റിനോട്ചേര്‍ത്തു താങ്കള്‍നമസ്കരിച്ചതും…? അന്ന് രാത്രിയിലാണ് യാതൊരു കാരണവുമില്ലാതെ താങ്കളെന്നോട്‌ വഴക്കിട്ടതും, ബഹളം വെച്ചതും…ആ സമയംഞാന്‍ ആലോചിക്കുകയുണ്ടായിരുന്നു ഈ ബഹളം വെക്കല്‍ താങ്കള്‍ സുബഹ് നമസ്ക്കാരം നഷ്ടപെടുത്തിയതിന്റെ ശിക്ഷയായിരിക്കാം. ഒരുപക്ഷെ… .!പ്രിയനേ, ഞാനും നിങ്ങളും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ സൂക്ഷ്മത കാണിച്ചു ജീവിക്കുംപോഴെല്ലാം അതിന്‍റെ ഗുണം നാംഅനുഭവിക്കാറുണ്ട്. ഇതന്റെ നിരീക്ഷണമാണ്. അപ്പോഴൊക്കെ എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും കുടുംബാന്തരീക്ഷത്തില്‍ കളിയാടുന്നത്തീര്‍ച്ചയായും എനിക്ക് ബോധ്യപെട്ടിട്ടുണ്ട്!അതെ, പടച്ചവനുമായി സാമീപ്യത്തിനു ശ്രമിക്കുന്ന ആളുകള്‍ നിവസിക്കുന്ന വീടാണ് യഥാര്‍ഥത്തില്‍ സൗഭാഗ്യം കളിയാടുന്ന വീട്.അതിനാല്‍,പ്രിയനേ, നമുക്കിടയിലുണ്ടാകുന്ന ഓരോ കലഹത്തിനു ശേഷവും ‘അല്ലാഹുവിനോട് മാപ്പ് ചോദിക്കേണ്ടതായ വല്ല പാപവും’ ഞാന്‍ചെയ്തിട്ടുണ്ടാകുമോ എന്ന് ആത്മവിചാരണ നടത്തുക.&lt;/p&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-3495221556389439102?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/3495221556389439102/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/12/blog-post.html#comment-form' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/3495221556389439102'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/3495221556389439102'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/12/blog-post.html' title='ഒരു ഭാര്യയുടെ പരിഭവമൊഴികള്‍'/><author><name>അമീന</name><uri>http://www.blogger.com/profile/06374773280518071240</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_C75Sd7qTWQ8/TQCd3LKr-hI/AAAAAAAAAAM/mJP9q_BPI_Y/S220/Image0256.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-1611061735506019341</id><published>2010-08-08T02:31:00.004+05:30</published><updated>2010-08-08T02:58:47.569+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംവാദം'/><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'>സോളിഡാരിറ്റി: ചരിത്ര നിയോഗം ഏറ്റെടുത്ത യുവാക്കളുടെ സംഘം - റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ്</title><content type='html'>&lt;a href="http://2.bp.blogspot.com/_s6pahzaId2U/TF3O0SjBbbI/AAAAAAAAAOY/tg7k9wqnt7w/s1600/20080503194617_img_4407.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 267px;" src="http://2.bp.blogspot.com/_s6pahzaId2U/TF3O0SjBbbI/AAAAAAAAAOY/tg7k9wqnt7w/s400/20080503194617_img_4407.jpg" border="0" alt=""id="BLOGGER_PHOTO_ID_5502781717443866034" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സോളിഡാരിറ്റിയെ ഞാനറിയുന്നത് എന്റെ നാട്ടിലെ സ്‌നേഹ സമ്പന്നരായ ചെറുസംഘം യുവാക്കളില്‍ നിന്നാണ്. അവരില്‍ ചിലര്‍ എന്റെ ശിഷ്യന്മാരുമാണ്. ബാല്യകാലം മുതല്‍ നന്മ ഉള്ളില്‍ സൂക്ഷിച്ചവര്‍. സോളിഡാരിറ്റി എന്ന പേര് ആദ്യം കേള്‍ക്കുന്നത് പോളണ്ടില്‍ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാര്‍മിക ഭരണ വ്യവസ്ഥയെ ചെറുക്കാന്‍ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധര്‍മം നിറവേറ്റി. 2003 മെയ് 13ന് കേരളത്തില്‍ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോര്‍ക്കുന്ന സമൂഹങ്ങളുടെ ഐക്യം എന്നര്‍ഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വര്‍ഥമാക്കും വിധമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സോളിഡാരിറ്റി പ്രവര്‍ത്തിച്ചതെന്ന് വളരെ അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ ഞാന്‍ സാക്ഷ്യംവഹിക്കുന്നു. &lt;br /&gt;മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന മുറവിളിയാണല്ലോ എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ധാര്‍മിക ച്യുതി. എന്താകും നാളത്തെ വാര്‍ത്തയെന്ന് ഭയപ്പാടോടുകൂടി നോക്കുന്നവര്‍ ചുറ്റിലും. നിരാലംബരുടെ കണ്ണീരൊപ്പാന്‍ മുതലാളിത്ത ആര്‍ത്തിക്കിടെ ആര്‍ക്കിവിടെ സമയം? ഞങ്ങള്‍ അതിന് നിയോഗിക്കപ്പെട്ടവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍ മൂല്യത്തെയും ജീവിത വിശുദ്ധിയേയും കൈമുതലാക്കിയ ഒരുപറ്റം യുവാക്കള്‍ നെഞ്ച്‌വിരിച്ചെഴുന്നേറ്റാല്‍ ആരാണ് കോരിത്തരിച്ച് പോകാത്തത്. കരുത്തിനെ കാരുണ്യത്തിന് വഴിമാറ്റിയൊഴുക്കുന്നവരെ എത്ര വാഴ്‌ത്തേണ്ടിവരും. അതാണ് സോളിഡാരിറ്റി. ചരിത്രനിയോഗം സ്വയം ഏറ്റെടുത്തവര്‍. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ,സുനാമി ദുരന്തത്തിന്റെ ഇരകള്‍ക്ക്, മുക്കാല്‍ സെന്റ് കോളനിയിലെ മനുഷ്യമക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി ആ കരുത്തന്‍മാര്‍ വന്നെങ്കില്‍ ദൈവിക രാജ്യം എന്താണെന്ന്് ഉറക്കെപ്പറയുകയല്ലേ അവര്‍ ചെയ്യുന്നത്. &lt;br /&gt;കുളത്തൂപ്പുഴയില്‍ മുക്കാല്‍ സെന്റ് കോളനിയില്‍ നീതിനിഷേധിക്കപ്പെട്ട ഏതാനും കുടുംബങ്ങള്‍ക്ക് സമരത്തിലൂടെ അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വാങ്ങിക്കൊടുത്തശേഷം അവര്‍ക്ക് ലഭിച്ച മണ്ണില്‍ അന്തിയുങ്ങാന്‍ മനോഹരമായ ചെറുഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കണ്ടു. കല്ലും മണ്ണും ചുമന്ന് സ്വന്തം വിയര്‍പ്പുകൊണ്ട് സേവനം ചെയ്യുന്ന അവരുടെ നിശ്ചയദാര്‍ഢ്യം എന്നെ ആഹ്ലാദിപ്പിച്ചു. എഴുപതു കഴിഞ്ഞ ഞാനും പ്രായമെല്ലാം മറന്ന് അവരോടൊപ്പം കല്ലുചുമന്നു. ഇവര്‍ ദൈവരാജ്യം പണിയുന്നവര്‍ തന്നെയെന്ന് ഉറക്കെപ്പറയാന്‍ എനിക്ക് മടിയേതുമില്ല. &lt;br /&gt;മൈക്കിന്റെ മുന്നിലും പാര്‍ട്ടി ഓഫീസിലെത്തുന്ന ചാനലുകാര്‍ക്കു മുന്നിലും സാമ്രാജ്യത്വ വിരോധം ഛര്‍ദ്ദിക്കുകയും നിലപാടുകളില്‍ അവയെ കുഴിച്ച്മൂടുകയും ചെയ്ത അഭിനവ വിപ്ലവകാരികള്‍ മുതലാളിത്ത അപ്പോസ്തലന്‍മാരായി രംഗത്തു വന്നപ്പോള്‍ ആഹ്ലാദിച്ച സാമ്രാജ്യത്വ ദല്ലാളന്‍മാര്‍കും കുത്തക ഭീമന്‍മാര്‍ക്കും ഭയപ്പാടുണ്ടാക്കാന്‍ പോന്ന മുന്നേറ്റമാണ് കേരളത്തില്‍ ഏഴു വര്‍ഷം മുമ്പുണ്ടായത്. പ്ലാച്ചിമടകള്‍ ഇനി ഏറെ ഉണ്ടാകില്ലെന്ന് നമുക്കുറച്ച് വിശ്വസിക്കാം. കിനാലൂരിലെ കുഞ്ഞുങ്ങള്‍ വഴിയാധാരമാകാത്തത് ധാര്‍മിക യൗവനത്തിന്റെ കരുത്തു കൊണ്ടല്ലേ? പൊതുവഴികള്‍ മുതലാളിക്ക് പതിച്ച് കൊടുത്ത് നട്ടെല്ല് വളച്ച് കപ്പം കൊടുത്ത് മുതലാളിയെ വണങ്ങി മാത്രം സാധാരണക്കാര്‍ സഞ്ചരിച്ചാല്‍ മതിയെന്ന ഭരണകൂട ധിക്കാരം അത്ര എളുപ്പത്തില്‍ നടത്താനാവാത്തത് ഈ ധാര്‍മിക യൗവനത്തിന്റെ ഇച്ഛാശക്തികൊണ്ടല്ലേ?. &lt;br /&gt;വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കേരളത്തില്‍ പലവഴി ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്‌നേഹം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അതിനെ മറികടക്കാന്‍ മതമൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതാണ് സോളിഡാരിറ്റിയുടെ ഏഴു വര്‍ഷങ്ങള്‍. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വര്‍ഗീയതയുടെ കണികയുടെ അംശം പോലും ഹൃദയത്തിലില്ലാത്ത യുവതലമുറ. അടുക്കുന്ന ആരിലും അസൂയ ജനിപ്പിക്കും വിധം നിര്‍മല ഹൃദയരായ ഈ യുവാക്കള്‍ ചരിത്രത്തിന്റെ നിയോഗം തന്നെയാണ്. മനുഷ്യന്റെ ജീവനും രക്തവും പവിത്രമാണ് എന്ന് നബിതിരുമേനി പഠിപ്പിച്ചതിനെ പ്രാവര്‍ത്തികമാക്കുന്നു അവര്‍. &lt;br /&gt;ഇത് ഒരു പുതുയുഗപ്പിറവിയുടെ ശംഖനാദമാണ്. മഹാത്മജി വിഭാവനം ചെയ്ത രാമരാജ്യത്തിലേക്കുള്ള മുന്നേറ്റം. ഞാനടക്കമുള്ള ക്രൈസ്തവര്‍ പ്രാര്‍ഥിക്കാറുള്ള ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥനയെ അന്വര്‍ഥമാക്കുന്ന മുന്നേറ്റം. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ തിരു ഇഷ്ടം നടപ്പാക്കാന്‍ യുവാക്കള്‍ നടത്തുന്ന ധാര്‍മിക മുന്നേറ്റം. &lt;br /&gt;നല്ല വിത്തില്‍ നിന്ന് പാഴ്മരമുണ്ടാകില്ല. സ്‌നേഹ വിശുദ്ധിയോടെ കാരുണ്യ സ്പര്‍ശത്തോടെ ഇന്ത്യയില്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി രൂപംനല്‍കിയ സോളിഡാരിറ്റി ഒരിക്കലും പാഴ്മരമാകില്ല. കരുത്തിനെ നിരാലംബരുടെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കുന്നവരുടെ, ധാര്‍മികതയെ സാമ്രാജ്യത്വ വിരുദ്ധപ്പോരാട്ടത്തിന്റെ ആയുധമാക്കുന്നവരുടെ, ജീവിത വിശുദ്ധിയെ സമരായുധമാക്കിയവരുടെ, സ്വയം വെയില്‍കൊണ്ട് അന്യര്‍ക്ക് തണല്‍ നല്‍കുന്ന വന്‍മരം പോലെ നിലയുറപ്പിച്ച കരുത്തരുടെ സംഘം. അതാണ് ഞാനറിഞ്ഞ സോളിഡാരിറ്റി. ഞാനെന്നും സോളിഡാരിറ്റിക്കൊപ്പമുണ്ടാകും. എനിക്ക് ചെറുപ്പമായിരുന്നെങ്കില്‍ അതില്‍ അംഗമായി പ്രവര്‍ത്തിക്കുമായിരുന്നു. അംഗമായില്ലെങ്കിലും അതിന്റെ പ്രവര്‍ത്തനത്തിലെ ഒരു കണ്ണിയായി ദൈവം അനുവദിക്കുന്ന കാലത്തോളം ഒപ്പമുണ്ടാകും. കാരണം, സോളിഡാരിറ്റി അധര്‍മത്തെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കാനുള്ള ദൈവ നിയോഗമാണ്. അത് അതിന്റെ നിയോഗം നിര്‍വഹിക്കുക തന്നെ ചെയ്യും. &lt;br /&gt;(അഞ്ചല്‍ സെന്റ്‌ ജോണ്‍'സ കോളേജ് മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയാണ് ലേഖകന്‍ )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-1611061735506019341?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/1611061735506019341/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/08/blog-post.html#comment-form' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/1611061735506019341'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/1611061735506019341'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/08/blog-post.html' title='സോളിഡാരിറ്റി: ചരിത്ര നിയോഗം ഏറ്റെടുത്ത യുവാക്കളുടെ സംഘം - റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ്'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_s6pahzaId2U/TF3O0SjBbbI/AAAAAAAAAOY/tg7k9wqnt7w/s72-c/20080503194617_img_4407.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-301259769721896432</id><published>2010-07-05T21:49:00.002+05:30</published><updated>2010-07-05T21:57:04.878+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'>പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം?</title><content type='html'>&lt;a href="http://4.bp.blogspot.com/_s6pahzaId2U/TDIHtk-BuaI/AAAAAAAAAJw/KkbJA-Xo9QY/s1600/TJ_Jospeh.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 258px;" src="http://4.bp.blogspot.com/_s6pahzaId2U/TDIHtk-BuaI/AAAAAAAAAJw/KkbJA-Xo9QY/s400/TJ_Jospeh.jpg" border="0" alt=""id="BLOGGER_PHOTO_ID_5490459375317399970" /&gt;&lt;/a&gt;&lt;br /&gt;അബുമാഷ്&lt;br /&gt;&lt;br /&gt;അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.&lt;br /&gt;NB:- എന്നെ തട്ടിക്കളയും എന്ന് ഭീഷണി മുഴക്കിയവരോട് - നിങ്ങള്‍ക്ക സ്വാഗതം. (അന്വേഷിച്ചപ്പോള്‍ എല്ലാ ഫോണുകളും കോയിന്‍ ബൂത്തുകളില്‍ നിന്നാണ്. മര്യാദക്ക് ഭീഷണിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവര്‍)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം സമുദായ സംഘര്‍ഷമായി മാറാതിരിക്കാന്‍ വിവിധ തലങ്ങളില്‍ നടന്നത് കരുതലോടെയുള്ള നീക്കങ്ങള്‍. മത-സമുദായ നേതൃത്വങ്ങള്‍ക്കൊപ്പം പൊലീസും ഇക്കാര്യത്തില്‍ കരുതലോടെ പ്രവര്‍ത്തിച്ചത് ഗുണകരമായി. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് അവസരം നല്‍കാത്ത വിധമായിരുന്നു പൊലീസിന്റെ നീക്കം. സംഭവവുമായി ഏതെങ്കിലും മതസംഘടനക്ക് ബന്ധമുള്ളതായി സൂചനയൊന്നുമില്ലെന്ന് പൊലീസ് ആദ്യമേ വ്യക്തമാക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ ജീവന്‍ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ലയുടെ അഭ്യര്‍ഥന പ്രകാരം ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി പ്രവര്‍ത്തകരാണ് രക്തം ദാനം ചെയ്തത്. ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്ന നാടിനെ നടുക്കിയാണ് മൂവാറ്റുപുഴയില്‍ അധ്യാപകനെ വെട്ടിയ വാര്‍ത്ത പുറത്തുവന്നത്. ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിയായ അധ്യാപകന്‍ എന്ന നിലക്ക് സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും വ്യാപകമായി. ഇതോടെ മതനേതൃത്വങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവരെ അകറ്റിനിര്‍ത്തുകയായിരുന്നു ആദ്യ ലക്ഷ്യം.  &lt;br /&gt;&lt;br /&gt;കരുതലോടെ പ്രതികരിച്ച  സഭാനേതൃത്വവും  മതസൗഹാര്‍ദം തകരുന്ന  നീക്കങ്ങള്‍  ഉണ്ടാകരുതെന്ന നിലപാടിന് ഊന്നല്‍ നല്‍കി. ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകന്‍ തെറ്റുചെയ്‌തെന്ന് വ്യക്തമായ ഉടന്‍ മാനേജ്‌മെന്റ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് സഭ ഖേദപ്രകടനം നടത്തിയ സാഹചര്യത്തില്‍  ഇത്തരം സംഭവമുണ്ടായത് അപലപനീയമാണെന്നാണ് കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ വക്താവ് ഡോ. സ്റ്റീഫന്‍ ആലത്തറ പ്രതികരിച്ചത്.  &lt;br /&gt;&lt;br /&gt;സംഭവമറിഞ്ഞയുടന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സംസ്ഥാന അസി. അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി അധ്യാപകന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും ഇതേ കരുതലോടെയാണ്. ഒരു മതവിഭാഗവും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അക്രമികള്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ലെന്നും അബ്ദുല്‍ അസീസ് വ്യക്തമാക്കി. അധ്യാപകന്റെ ജീവന്‍ രക്ഷിക്കുന്നതിന് എന്തുസഹായത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന്  അദ്ദേഹം സിസ്റ്റര്‍ സ്‌റ്റെല്ലക്ക് വാക്കുനല്‍കുകയും ചെയ്തു. ഈ വാഗ്ദാനത്തിലെ ആത്മാര്‍ഥത തിരിച്ചറിഞ്ഞ അവര്‍, ജോസഫിന് പത്ത് കുപ്പി രക്തം അടിയന്തരമായി ആവശ്യം  വന്നപ്പോള്‍  ആദ്യം വിളിച്ചത് ജമാഅത്തെ ഇസ്‌ലാമി  എറണാകുളം ഏരിയ ഓര്‍ഗനൈസര്‍ വി.എ. സലീമിനെയായിരുന്നു. വെട്ടേറ്റ അധ്യാപകന് പത്തുകുപ്പി ബി-പോസിറ്റീവ്  രക്തം  ആവശ്യമുണ്ടെന്നറിഞ്ഞ് ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകരെത്തി രക്തദാനം നടത്തി. &lt;br /&gt;അധ്യാപകനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് മുസ്‌ലിം ലീഗ് നേതൃത്വം ഉടന്‍രംഗത്തിറങ്ങിയതും ശ്രദ്ധേയമായി. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ നടപടിയായി ഇതെന്ന് സാമാന്യ ജനവും വിലയിരുത്തലിലെത്തിയതോടെ അക്രമികള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയായി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-301259769721896432?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/301259769721896432/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/07/blog-post.html#comment-form' title='7 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/301259769721896432'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/301259769721896432'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/07/blog-post.html' title='പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം?'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_s6pahzaId2U/TDIHtk-BuaI/AAAAAAAAAJw/KkbJA-Xo9QY/s72-c/TJ_Jospeh.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-3414239098995427612</id><published>2010-05-26T20:57:00.002+05:30</published><updated>2010-05-26T21:49:40.692+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഉടുപ്പിനെതിരെ ഉടുക്കാത്ത ഭ്രാന്ത്</title><content type='html'>&lt;a href="http://4.bp.blogspot.com/_s6pahzaId2U/S_1J82XhD3I/AAAAAAAAAII/K1wQNZ4CkKQ/s1600/Rosa_pomifera_-_wolley_dod%27s_rose_-_desc-flower_bud.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 398px;" src="http://4.bp.blogspot.com/_s6pahzaId2U/S_1J82XhD3I/AAAAAAAAAII/K1wQNZ4CkKQ/s400/Rosa_pomifera_-_wolley_dod%27s_rose_-_desc-flower_bud.jpg" border="0" alt=""id="BLOGGER_PHOTO_ID_5475614031687520114" /&gt;&lt;/a&gt;&lt;br /&gt;പി.കെ. നിയാസ് &lt;br /&gt;&lt;br /&gt;&lt;br /&gt;നഗ്നമോഡലായ കാര്‍ലാബ്രൂണിയെ വേള്‍ക്കാന്‍ ഭാര്യ സിസിലിയ സിഗാനറെ എലീസി കൊട്ടാരത്തില്‍നിന്ന് പുറത്താക്കിയയാളാണ് ഫ്രഞ്ച്പ്രസിഡന്റ് സാര്‍കോസി. ബ്രൂണിയുടെ നൂല്‍ബന്ധമില്ലാത്ത ചിത്രത്തിന് ക്രിസ്റ്റീസ് ഇന്റര്‍നാഷനലിന്റെ ന്യൂയോര്‍ക്കിലെ ലേലത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരുപതിരട്ടി വില (91,000 ഡോളര്‍) ലഭിച്ചെന്നാണ് വാര്‍ത്ത. പ്രിയതമക്ക് കുപ്പായമിടാതെ നടക്കാന്‍ സ്വാതന്ത്യ്രമുള്ളതുപോലെ ദേഹം പൊതിഞ്ഞ് നടക്കാന്‍ തന്റെ നാട്ടിലെ മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമില്ലെന്നാണ് വലിയ സ്വാതന്ത്യ്രവാദിയായ സാര്‍കോസിയുടെ നിലപാട്. ശരീരം മുഴുവന്‍ മറയ്ക്കുന്ന സ്ത്രീകളെ പൊലീസ്സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വം മുഖാവരണം അഴിച്ചുമാറ്റുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ സാര്‍കോസിഭരണകൂടം തയാറെടുക്കുകയാണ്. ബെല്‍ജിയംപാര്‍ലമെന്റ് ഇതുപോലുള്ള നിയമം പാസാക്കിക്കഴിഞ്ഞു. ഉപരിസഭയുടെ അനുമതി കൂടിയേ ആവശ്യമുള്ളൂ.&lt;br /&gt;&lt;br /&gt;ഫ്രാന്‍സില്‍ മുസ്ലിം ജനസംഖ്യ 60 ലക്ഷത്തോളമാണ്. ഇവരില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ ധരിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണെന്ന് ഗവണ്‍മെന്റ് ഏജന്‍സികളുടെ സര്‍വേ. ബുര്‍ഖാധാരിണികള്‍ വെറും 0.0003 ശതമാനം! ബെല്‍ജിയത്തിലെ ഒരു കോടി ജനങ്ങളില്‍ മൂന്നു ശതമാനമാണ് മുസ്ലിംകള്‍. ഇവരില്‍ ബുര്‍ഖ ധരിക്കുന്നത് മുപ്പതില്‍ താഴെയും. രണ്ടു രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ കൈകാര്യം ചെയ്യുന്ന ആഗോളപ്രശ്നമാണിത്! സ്ത്രീത്വത്തെ കളങ്കമേല്‍പിക്കുംവിധം അവരുടെ മുഖാവരണം പിച്ചിച്ചീന്താന്‍ നിയമപാലകര്‍ക്ക് അധികാരം നല്‍കുന്ന ധിക്കാരത്തിനെതിരെ ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെ ആരും ശബ്ദിച്ചതായി കാണുന്നില്ല. സിഖുകാരുടെ തലപ്പാവും ക്രിസ്ത്യാനികളുടെ ഹാബിറ്റും യാഥാസ്ഥിതിക ജൂതന്മാരുടെ താലിതും മാറ്റാന്‍ പൊലീസ് തുനിഞ്ഞാല്‍ വിവരമറിയാമെന്ന് പ്രമുഖ മിഡിലീസ്റ്റ് വിദഗ്ധയും വനിതാ കോളമിസ്റ്റുമായ ലിന്‍ഡ എസ് ഹേര്‍ഡ് എഴുതിയത് എത്ര സത്യം.&lt;br /&gt;&lt;br /&gt;മാന്യമല്ലാത്ത വസ്ത്രം ധരിച്ചെന്ന കുറ്റം ചുമത്തി പത്രപ്രവര്‍ത്തക ലുബ്ന ഹുസൈനെ പീനല്‍കോഡിലെ 152ാം വകുപ്പുപ്രകാരം സുഡാനികോടതി ശിക്ഷിച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. മത യാഥാസ്ഥിതികത്വത്തിന്റെയും തീവ്രതയുടെയും നാടായി സുഡാന്‍ മുദ്രകുത്തപ്പെട്ടു. എന്നാല്‍, ശരീരം മറയുന്ന വസ്ത്രം ധരിച്ച് കാറോടിച്ചതിന് പിഴ ശിക്ഷ ലഭിച്ച ഫ്രഞ്ച് വനിതയെക്കുറിച്ചോ നിഖാബ് ധരിച്ച് തെരുവിലൂടെ നടന്നതിന് 500 യൂറോ പിഴശിക്ഷക്ക് വിധേയയായ ഇറ്റാലിയന്‍ യുവതിയെക്കുറിച്ചോ വാചാലമാകാന്‍ മാധ്യമങ്ങള്‍ തയാറായില്ല. നന്നെച്ചുരുങ്ങിയത് വസ്ത്രധാരണസ്വാതന്ത്യ്രത്തെ ഹനിക്കുന്ന സുഡാനിലെ മതമൌലിക സംവിധാനത്തെപ്പോലെയാണ്് ഫ്രഞ്ച്, ഇറ്റാലിയന്‍ ഭരണകൂടങ്ങള്‍ എന്നു പറയാനെങ്കിലുമുള്ള മര്യാദ കാണിക്കേണ്ടേ? &lt;br /&gt;&lt;br /&gt;ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ പടിഞ്ഞാറിന്റെ സാംസ്കാരികപാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നാണ് വാദമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഇതൊന്നുമല്ല, മറിച്ച് അസഹിഷ്ണുതയാണ് യൂറോപ്പിന്റെ പുതിയ നീക്കത്തിനു പ്രേരകമെന്ന് കാണാന്‍ പ്രയാസമില്ല. ബെല്‍ജിയത്തില്‍ നിരോധനത്തിന് നേതൃത്വം നല്‍കിയത് മധ്യ^വലതുപക്ഷ റിഫോം മൂവ്മെന്റ് പാര്‍ട്ടിയാണ്. ദേശീയമൂല്യങ്ങള്‍ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ നീക്കങ്ങളെ പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നിരോധമെന്നാണ് പാര്‍ട്ടിനേതൃത്വത്തിന്റെ പ്രതികരണം. യൂറോപ്പില്‍ ശക്തി പ്രാപിക്കുന്ന വലതുപക്ഷ വംശീയത ചില ഭരണകൂടങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട നെതര്‍ലന്‍ഡ്സിലെ തീവ്രവലതുപക്ഷ  ഫ്രീഡംപാര്‍ട്ടി നേതാവ് ഗീര്‍ത് വില്‍ഡേഴ്സിനെപ്പോലെയോ ബെല്‍ജിയത്തിലെ ഫെലിപ് ഡെവിന്ററെപ്പോലെയോ ഉള്ളവര്‍ക്കൊപ്പമാണിപ്പോള്‍ സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം പേറി നടക്കുന്ന സാര്‍കോസിയെപ്പോലുള്ളവരും ചേര്‍ന്നിരിക്കുന്നത്. 2004ല്‍ വിദ്യാലയങ്ങളില്‍ തലമക്കന ധരിക്കുന്നത് വിലക്കി ഫ്രഞ്ച് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ച ശേഷമുള്ള സംഭവങ്ങള്‍ പരിശോധിക്കുക. ഇസ്ലാമിനെ അപഹസിക്കുന്ന 'സബ്മിഷന്‍' എന്ന ഡോക്യുമെന്ററിയുമായി ഡച്ച് സംവിധായകന്‍ തിയോ വാന്‍ഗോഗ് രംഗത്തുവന്നതും ഇതേവര്‍ഷമാണ്. സോമാലിയക്കാരിയും ഡച്ച് പാര്‍ലമെന്റ് അംഗവുമായിരുന്ന ആയാന്‍ ഹിര്‍സി അലിയാണ് ഇതിന്റെ സ്ക്രിപ്റ്റ് തയാറാക്കിയത്. ഗവണ്‍മെന്റിന്റെ മൌനാനുവാദത്തോടെ ഇത് രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. 2005ല്‍ മുഹമ്മദ്നബിയെ പരിഹസിക്കുന്ന 12 കാര്‍ട്ടൂണുകള്‍ ഡന്‍മാര്‍ക്കിലെ 'ജിലാന്‍ഡ് പോസ്റ്റന്‍' പ്രസിദ്ധീകരിച്ചപ്പോള്‍ അഭിപ്രായസ്വാതന്ത്യ്രത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ അതിനെ ന്യായീകരിച്ചു. 2006ല്‍ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ജാക്ക് സ്ട്രോ ബുര്‍ഖക്കെതിരായ പ്രസ്താവനയിലൂടെ വിവാദമുണ്ടാക്കി (നാലു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്റെ പ്രസ്താവനയില്‍ സ്ട്രോ ഖേദം പ്രകടിപ്പിച്ചു). സ്വിറ്റ്സര്‍ലന്‍ഡും ഈ പാതയില്‍ സഞ്ചരിക്കുന്നത് കഴിഞ്ഞവര്‍ഷം ഒടുവില്‍ കണ്ടു. മുസ്ലിംപള്ളികളില്‍ മിനാരം നിര്‍മിക്കുന്നത് വിലക്കുന്ന നിയമം പാസാക്കി. ദേശീയതലത്തില്‍ സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനയില്‍ 57 ശതമാനം പേര്‍ നിരോധത്തെ അനുകൂലിച്ചു.&lt;br /&gt;&lt;br /&gt;ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഭൂരിഭാഗവും ബുര്‍ഖ നിരോധത്തിന് അനുകൂലമാണെന്നാണ്  'ഫിനാന്‍ഷ്യല്‍ ടൈംസ്' നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്. നിയമം ഇപ്പോഴാണ് പാസാക്കിയതെങ്കിലും തലസ്ഥാനമായ ബ്രസല്‍സ് ഉള്‍പ്പെടെ ബെല്‍ജിയത്തിലെ രണ്ട് ഡസന്‍ ജില്ലകളില്‍ ബുര്‍ഖനിരോധം നിലവിലുണ്ട്. ബുര്‍ഖക്ക് സമാനമായ വസ്ത്രം ധരിച്ചതിന് കഴിഞ്ഞ വര്‍ഷം 29 പേര്‍ക്ക് ബ്രസല്‍സില്‍ പിഴയിട്ടിരുന്നു. ബെല്‍ജിയത്തിനും ഫ്രാന്‍സിനും പിന്നാലെ നെതര്‍ലന്‍ഡ്സും ഇറ്റലിയും ബുര്‍ഖനിരോധത്തിന് നീക്കം നടത്തുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെയും ഓസ്ട്രിയയിലെയും പാര്‍ലമെന്റ് അംഗങ്ങളും നിരോധം സംബന്ധിച്ച ചര്‍ച്ചകളിലാണ്. വംശീയ ആക്രമണങ്ങള്‍ ശക്തിപ്രാപിച്ച ഓസ്ട്രേലിയയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ലിബറല്‍ സെനറ്റര്‍ കോറി ബെര്‍ണാര്‍ഡിയുടെ ആവശ്യം പ്രതിപക്ഷനേതാവ് ടോണി ആബട്ട് തള്ളുകയായിരുന്നു. &lt;br /&gt;&lt;br /&gt;സ്ത്രീ എന്തു ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു വിടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍വസ്ത്രങ്ങളുമായി സ്വിമ്മിങ്പൂളുകളില്‍ കുളിക്കാന്‍ മുസ്ലിംസ്ത്രീകള്‍ക്ക് അവസരമൊരുക്കിക്കൊടുത്തത് ഓസ്ട്രേലിയയായിരുന്നു. പൊതുസ്ഥലങ്ങളില്‍ ഇസ്ലാമിന്റെ സാന്നിധ്യം അലോസരപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനത്താണ് ഫ്രാന്‍സെന്ന് ബ്രസല്‍സിലെ യൂറോപ്യന്‍ പോളിസി  സെന്ററിലെ നിരീക്ഷക ശാദ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ വലതുപക്ഷ  തീവ്രവംശീയത വ്യാപകമായ രാജ്യങ്ങളില്‍ പ്രഥമസ്ഥാനവുമുണ്ട്. 2004ല്‍ വിദ്യാലയങ്ങളില്‍ സ്കാര്‍ഫ് നിരോധിച്ച് നിയമം പാസാക്കുമ്പോഴും 2009 ല്‍ നീന്തല്‍കുളങ്ങളില്‍ ബുര്‍ഖാധാരിണികളെ വിലക്കി നിയമം പ്രഖ്യാപിച്ചപ്പോഴും ഇത് പ്രകടമായി. കടുത്ത ഉഷ്ണത്തില്‍ കറുപ്പ് നിറമുള്ള പര്‍ദ ധരിച്ച് അങ്ങാടികളില്‍ സഞ്ചരിക്കുന്ന മുസ്ലിംസ്ത്രീകളെച്ചൊല്ലി പലരും എഴുതിയിട്ടുണ്ട്. കത്തുന്ന സൂര്യനുതാഴെ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യുന്ന കറുത്ത വസ്ത്രം ധരിക്കുന്നതിലെ യുക്തിയാണ് ചോദ്യംചെയ്യപ്പെടാറ്. എന്നാല്‍, ഹിജാബ് ധരിക്കുന്നതുമൂലം സൂര്യപ്രകാശം ഏല്‍ക്കില്ലെന്നും അതിനാല്‍ ശരീരത്തിന് കാല്‍സ്യത്തിന്റെ കുറവുണ്ടാകുമെന്നും വേറൊരു കൂട്ടര്‍. &lt;br /&gt;&lt;br /&gt;മുഖം മറയ്ക്കുന്നവര്‍ ക്രിമിനലിസം വളര്‍ത്തുമെന്നും സാംസ്കാരിക ഭീഷണിയാണെന്നുമുള്ള വാദങ്ങളുയര്‍ത്തുന്നത് പരിഹാസ്യമാണെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' മുഖപ്രസംഗത്തില്‍ (മേയ് 1) ഓര്‍മിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാചകമടിക്കുന്നവരാണ് സ്വയം പിന്തിരിപ്പന്മാരായിരിക്കുന്നത്. അഭിപ്രായസ്വാതന്ത്യ്രം, മതസ്വാതന്ത്യ്രം തുടങ്ങിയ മൌലികാവകാശങ്ങളാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. മുസ്ലിംകള്‍ക്കും മതഭക്തരായ മറ്റുള്ളവര്‍ക്കും യൂറോപ്പില്‍ ജീവിക്കണം. ആചാരം, ആരാധനകള്‍, വസ്ത്രധാരണം എന്നിവയ്ക്ക് നിരോധമേര്‍പ്പെടുത്തുമ്പോള്‍ അവര്‍ യൂറോപ്പുമായി അടുക്കുകയല്ല, അകലുകയാണ്..." 'വാഷിങ്ടണ്‍ പോസ്റ്റ്' മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യാവകാശ വിഷയങ്ങളില്‍, വിശിഷ്യാ, അഭിപ്രായസ്വാതന്ത്യ്രത്തിന്റെയും മത സ്വാതന്ത്യ്രത്തിന്റെയും കാര്യങ്ങളില്‍ യൂറോപ്പിന്റെ പുരോഗമനചിന്തകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളത്രയും. 1966ല്‍ യു.എന്‍ പാസാക്കിയ 'ഇന്റര്‍നാഷനല്‍ കവണന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സിന്റെ 27ാം ഖണ്ഡികയുടെ ലംഘനമാണ് ബുര്‍ഖ നിരോധം. മേല്‍പറഞ്ഞ യൂറോപ്യന്‍രാജ്യങ്ങളൊക്കെ ഇതില്‍ ഒപ്പുവെച്ചിട്ടുമുണ്ട്. അതിനും 13 വര്‍ഷം മുമ്പ് നിലവില്‍ വന്ന യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സ് ഭരണഘടന, മതസ്വാതന്ത്യ്രം ഉള്‍പ്പെടെയുള്ള മൌലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുര്‍ഖ നിരോധ നീക്കങ്ങളെ എതിര്‍ത്ത് ഇ.യു മനുഷ്യാവകാശ കമീഷണര്‍ തോമസ് ഹാമര്‍ബര്‍ഗ് രംഗത്തുവന്നത്. ആംനസ്റ്റി ഇന്റര്‍നാഷനലും നിരോധത്തിനെതിരാണ്. &lt;br /&gt;&lt;br /&gt;ലിബറലിസം രണ്ടു തരമാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ വിശാരദന്‍ വില്യം ഗ്ലാസ്റ്റന്‍. റിഫര്‍മേഷന്‍ ലിബറലിസവും എന്‍ലൈറ്റന്‍മെന്റ് ലിബറലിസവും. സഹിഷ്ണുതയാണ് റിഫര്‍മേഷന്‍ ലിബറലിസത്തിന്റെ മുഖമുദ്ര. അതിനാല്‍ ലിബറലിസത്തോട് യോജിക്കാത്തതിനെയും പൊറുപ്പിക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കണമെന്നാണ് പരിഷ്കരണവാദികളോട് അദ്ദേഹം പറയുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-3414239098995427612?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/3414239098995427612/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/05/blog-post.html#comment-form' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/3414239098995427612'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/3414239098995427612'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/05/blog-post.html' title='ഉടുപ്പിനെതിരെ ഉടുക്കാത്ത ഭ്രാന്ത്'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_s6pahzaId2U/S_1J82XhD3I/AAAAAAAAAII/K1wQNZ4CkKQ/s72-c/Rosa_pomifera_-_wolley_dod%27s_rose_-_desc-flower_bud.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-184388670450910628</id><published>2010-04-22T15:05:00.005+05:30</published><updated>2010-04-29T16:27:19.997+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഇന്ത്യയിലെ ഹൈന്ദവവേദങ്ങള്‍ ദൈവികമാണെന്ന് അംഗീകരിക്കുന്നുണ്ടോ?</title><content type='html'>&lt;a href="http://www.brahminworld.com/geetha-2.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 821px; height: 592px;" src="http://www.brahminworld.com/geetha-2.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; &lt;br /&gt;A വിദ്യ, വിജ്ഞാനം എന്നൊക്കെയാണ് വേദമെന്ന പദത്തിന്റെ അര്‍ഥം. അധ്യാത്മജ്ഞാനമെന്നാണ് അതിന്റെ വിവക്ഷ. വേദങ്ങള്‍ അപൌരുഷേയങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. അത് മനുഷ്യനിര്‍മിതമല്ലെന്നും ദൈവപ്രോക്തമാണെന്നും ചില വേദപണ്ഡിത•ാര്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ വേദങ്ങള്‍ സ്വയം അത്തരമൊരവകാശവാദമുന്നയിക്കുന്നില്ല.&lt;br /&gt;ചരിത്രത്തിലെ എല്ലാ ജനസമൂഹങ്ങളിലേക്കും ദൈവദൂതന്മാര്‍ നിയോഗിതരായിട്ടുണ്ടെന്നും ദൈവികസന്ദേശം നല്‍കപ്പെട്ടിട്ടുണ്ടെന്നും ഇസ്ലാം സിദ്ധാന്തിക്കുന്നു. അതിനാല്‍ വേദങ്ങള്‍ ആര്യന്മാര്‍ക്ക് അവതീര്‍ണമായ ദിവ്യസന്ദേശങ്ങളുടെ ഭാഗമാവാനുള്ള സാധ്യത നിരാകരിക്കാനോ നിഷേധിക്കാനോ ന്യായമില്ല. എന്നല്ല, അത്തരമൊരു സാധ്യത തീര്‍ച്ചയായുമുണ്ട്. എന്നാല്‍ ഇന്ന് നിലവിലുള്ള ഋക്ക്, യജുസ്സ്, സാമം, അഥര്‍വം എന്നീ നാലു വേദങ്ങള്‍ ദൈവികമാണെന്ന് കരുതാവതല്ല. അവ മനുഷ്യ ഇടപെടലുകള്‍ക്ക് നിരന്തരം വിധേയമായതിനാല്‍ മൌലികത നഷ്ടമാവുകയും അപൌരുഷേയങ്ങളല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം വേദവിശ്വാസികള്‍ തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ രാധാകൃഷ്ണന്‍ എഴുതുന്നു:&lt;br /&gt;"ആര്യ•ാര്‍ അവരുടെ ആദിമ വാസസ്ഥലത്തുനിന്ന് തങ്ങളുടെ ഏറ്റവും വിലപിടിച്ച സമ്പത്തെന്ന നിലയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ദിവ്യപ്രചോദനമുള്‍ക്കൊണ്ട ഗാനങ്ങള്‍ ശേഖരിച്ചു സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പുതിയ രാജ്യത്ത് ഇതര ദേവന്മാരെ ആരാധിക്കുന്ന വളരെയധികം ജനങ്ങളുമായി അവര്‍ക്ക് ഇടപെടേണ്ടിവന്നപ്പോള്‍ നേരിട്ടതിനാല്‍ അവ സമാഹരിക്കപ്പെട്ടതായി പൊതുവെ വിശ്വസിച്ചുവരുന്നു...&lt;br /&gt;"വളരെക്കാലത്തോളം അഥര്‍വവേദത്തിന് ഒരു വേദത്തിന്റെ അന്തസ്സ് കൈവന്നിരുന്നില്ല. എങ്കിലും നമ്മുടെ ഇപ്പോഴത്തെ ഉദ്ദേശ്യത്തെ സംബന്ധിച്ചേടത്തോളം ഋഗ്വേദം പോലെത്തന്നെ അഥര്‍വവേദവും സ്വതന്ത്രങ്ങളായ ഉള്ളടക്കങ്ങളുടെ ചരിത്രപരമായ സമാഹാരമാകുന്നു. ചിന്തയുടെ ഒരു പില്‍ക്കാലയുഗത്തില്‍ നിര്‍മിക്കപ്പെട്ട ഈ വേദത്തില്‍ വ്യാപിച്ചു നില്‍ക്കുന്നത് വിഭിന്നമായ ഒരു മനോഭാവമത്രെ. തങ്ങള്‍ പതുക്കെപ്പതുക്കെ കീഴടക്കിക്കൊണ്ടിരുന്ന രാജ്യത്ത് മുമ്പുണ്ടായിരുന്ന ജനങ്ങള്‍ ആരാധിച്ചിരുന്ന ദേവന്മാരുടെയും ഭൂതപ്രേതാദികളുടെയും നേര്‍ക്ക് വൈദികാര്യന്മാര്‍ കൈക്കൊണ്ട ഒത്തുതീര്‍പ്പ് മനോഭാവത്തിന്റെ ഫലങ്ങളെ അതു കാണിക്കുന്നു''(ഭാരതീയ ദര്‍ശനം, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. പുറം 44, 45).&lt;br /&gt;വേദങ്ങളിലെ ദൈവസങ്കല്‍പത്തില്‍ പോലും ഗുരുതരമായ മാറ്റം സംഭവിച്ചതായി ഡോ. രാധാകൃഷ്ണന്‍ വിലയിരുത്തുന്നു.&lt;br /&gt;1017 സൂക്തങ്ങളും 10472 ഋക്കുകളും 8 അഷ്ടകങ്ങളും 10 മണ്ഡലങ്ങളുമുള്ള ഋഗ്വേദത്തിലെ പത്താം മണ്ഡലത്തെക്കുറിച്ച് രാധാകൃഷ്ണന്‍ പറയുന്നു: "പത്താം മണ്ഡലം പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണെന്ന് തോന്നുന്നു. വേദസൂക്തങ്ങളുടെ വികാസത്തിന്റെ അവസാനഘട്ടത്തില്‍ പ്രചാരത്തിലിരുന്ന വീക്ഷണങ്ങളാണ് അതിലടങ്ങിയത് എന്ന കാര്യത്തില്‍ സംശയമില്ല. ആദ്യകാലത്തെ ഭക്തിനിര്‍ഭരമായ കവിതയുടെ ജന്മസിദ്ധമായ വര്‍ണം ഇതില്‍ ദാര്‍ശനികചിന്തയുടെ വിളര്‍പ്പ് കലര്‍ന്ന് രോഗബാധിതമായപോലെ കാണപ്പെടുന്നു. സൃഷ്ടിയുടെ ഉത്ഭവം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള ഊഹാപോഹപ്രധാനങ്ങളായ സൂക്തങ്ങള്‍ ഇതില്‍ കാണാം. ഈ അമൂര്‍ത്തങ്ങളായ സിദ്ധാന്തചര്‍ച്ചകളോടൊപ്പം അഥര്‍വവേദകാലത്തിലേക്കു ചേര്‍ന്ന അന്ധവിശ്വാസപരങ്ങളായ ആകര്‍ഷണോച്ചാടന മന്ത്രങ്ങളും ഇതില്‍ കാണാനുണ്ട്. ഭാവപ്രധാനങ്ങളായ സൂക്തങ്ങളില്‍ സ്വയം അനാവരണം ചെയ്ത മനസ്സിന്റെ പ്രായമെത്തലിനെ സൂചിപ്പിക്കുന്നവയാണ് ഊഹാപോഹങ്ങളായ സൂക്തങ്ങളെങ്കില്‍, അന്ധവിശ്വാസപരമായ സൂക്തങ്ങള്‍ കാണിക്കുന്നത്, അപ്പോഴേക്ക് ഇന്ത്യയിലെ ആദിമനിവാസികളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളുമായി വൈദികാര്യന്മാര്‍ പരിചയപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണ്. പത്താം മണ്ഡലം പില്‍ക്കാലത്തുണ്ടായതാണ് എന്നതിന് ഇവ സാക്ഷ്യം വഹിക്കുന്നു''(Ibid പുറം 47).&lt;br /&gt;ഋഗ്വേദത്തില്‍പോലും ഒരു ദൈവികഗ്രന്ഥത്തിന് ഒട്ടും യോജിക്കാത്തവിധമുള്ള ജാതീയത കടന്നുകൂടിയതായി കാണാം:&lt;br /&gt;"ബ്രാഹ്മണോസ്യ മുഖമാസീദ്&lt;br /&gt;ബാഹൂ രാജന്യഃ കൃതഃ&lt;br /&gt;ഊരു തദസ്യ യദ്വൈശ്യഃ&lt;br /&gt;പദ്ഭ്യാം ശൂദ്രോ അജായത'' (ഋഗ്വേദം 10: 90: 12)&lt;br /&gt;(ആ പ്രജാപതിക്ക് ബ്രഹ്മണന്‍ മുഖമായി, മുഖത്തില്‍ നിന്നുല്‍പന്നമായി. ക്ഷത്രിയന്‍ ബാഹുക്കളില്‍ നിന്നുളവായി. ഊരുക്കളില്‍നിന്ന് വൈശ്യനുണ്ടായി. അവിടത്തെ പാദങ്ങളില്‍നിന്ന് ശൂദ്രന്‍ ജനിച്ചു.)&lt;br /&gt;ഋഗ്വേദത്തിന്റെ രണ്ടാം ഭാഗത്തിന്റെ അവതാരികയില്‍, വേദങ്ങളിലെ മുഴുവന്‍ ഭാഗവും ഇന്ന് ലഭ്യമല്ലെന്നും അവയില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും അവ്യക്തവും ദുരൂഹവുമായ പലതും അവയിലുണ്ടെന്നും എന്‍.വി. കൃഷ്ണവാരിയര്‍ വ്യക്തമാക്കുന്നു.&lt;br /&gt;"വേദങ്ങള്‍ പ്രമാദമുക്തങ്ങളോ എല്ലാം ഉള്‍ക്കൊള്ളുന്നതോ അല്ലെ''ന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ തന്റെ Indian Religions(പേജ് 22)ലും തെളിയിച്ചു പറഞ്ഞിട്ടുണ്ട്. നരേന്ദ്രഭൂഷണ്‍ എഴുതുന്നു: "ക്രമേണ പാഠാന്തരങ്ങളും ശാഖകളും നിലവില്‍വരികയും ലോപിക്കുകയും ചെയ്തു. ചിലര്‍ ബ്രാഹ്മണങ്ങളെയും വേദങ്ങളില്‍ ഉള്‍പ്പെടുത്തി. ഇങ്ങനെ സംഹിതയും ബ്രാഹ്മണവുമെല്ലാം കൂടിക്കുഴഞ്ഞപ്പോള്‍ വ്യാസന്‍ അവയെ പുനര്‍നിര്‍ണയം ചെയ്തിരിക്കാം. അങ്ങനെയാവാം വ്യാസന്‍ വേദം പകുത്തെന്ന കഥ നിലവില്‍വന്നത്... ഇവയില്‍നിന്ന് നമുക്ക് അനുമാനിക്കാവുന്നത് സംഹിതകളും ബ്രാഹ്മണങ്ങളും കൂടിക്കുഴഞ്ഞ് അസ്സല്‍ വേദമേത്, പ്രവചനമേത്, ശാഖയേത് എന്ന് തിരിച്ചറിയാനാവാതെ വന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നാണ്''(വൈദിക സാഹിത്യ ചരിത്രം, പുറം 51, 53).&lt;br /&gt;സത്യവ്രത പട്ടേലിന്റെ ഭാഷയില്‍, "ഹിന്ദുമതത്തിന്റെ ആദ്യ സ്രോതസ്സ് വേദമാണ്. മുഴുവിഭാഗങ്ങളും അതിനോട് കൂറുപുലര്‍ത്തുകയും അതിന്റെ മൌലികത അംഗീകരിക്കുകയും ചെയ്യുന്നു. ചില വേദസൂക്തങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ നിലവിലുള്ളവതന്നെ ധാരാളമാണ്'' (Hinduisam Religion and Way of Life.Page 5).&lt;br /&gt;ഋഗ്വേദം പത്താം മണ്ഡലത്തിലെ പത്താം സൂക്തത്തില്‍ സ്വന്തം സഹോദരനെ ലൈംഗികവേഴ്ചക്കു ക്ഷണിക്കുന്ന സഹോദരിയുടെ ഭാഷയും ശൈലിയും ഒരു ദൈവിക ഗ്രന്ഥത്തിന് ഒട്ടും അനുയോജ്യമല്ല. അപ്രകാരംതന്നെ സൂര്യഗ്രഹണത്തെയും ചന്ദ്രഗ്രഹണത്തെയും സംബന്ധിച്ച ഋഗ്വേദത്തിലെയും അഥര്‍വവേദത്തിലെയും പ്രസ്താവങ്ങള്‍ അബദ്ധജടിലങ്ങളും അന്ധവിശ്വാസാധിഷ്ഠിതങ്ങളുമത്രെ. അതിനാല്‍ വേദങ്ങളില്‍ നീക്കംചെയ്യേണ്ട പലതുമുണ്ടെന്ന് പ്രമുഖ ഹൈന്ദവ പണ്ഡിതന്മാര്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഗുരു നിത്യചൈതന്യയതി എഴുതുന്നു: "വേദങ്ങള്‍ ഏറ്റവും നികൃഷ്ടമായിട്ടുള്ള ഹിംസക്ക് അനുമതി നല്‍കുന്നുവെന്ന് മാത്രമല്ല, അവയെല്ലാം ചെയ്യേണ്ടതുതന്നെയാണെന്ന് വിവരിക്കുന്ന ഒട്ടേറെ മന്ത്രങ്ങളുണ്ട്. നിഷ്പക്ഷമതികളായിട്ടുള്ള ആര്‍ക്കും അത് കണ്ടില്ലെന്ന് ഭാവിക്കാന്‍ കഴിയുന്നതല്ല. ഹിന്ദുക്കളുടെ ഏറ്റവും ഉല്‍കൃഷ്ടമായ ശ്രുതി വേദമാണെന്ന് പറയുന്ന അതേ നാവുകൊണ്ട് അതില്‍ ഏറ്റവും ഹീനമായ മന്ത്രങ്ങളുണ്ടെന്നു കൂടി പറയേണ്ടിവരുന്നത് ഏതൊരു പണ്ഡിതന്നും ദുഃഖകരമായ അനുഭവം തന്നെയാണ്. എന്നാല്‍, ചില പണ്ഡിതന്മാര്‍ ചരിത്രസത്യങ്ങളോട് നീതികാണിക്കാതെ, വേദങ്ങളിലെ നീക്കംചെയ്യപ്പെടേണ്ടതായ ഈ മന്ത്രങ്ങളെ സാധൂകരിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നത് ഒരിക്കലും ക്ഷന്തവ്യമാണെന്ന് പറയാവതല്ല.''(ഗുരുകുലം മാസിക. ഉദ്ധരണം, ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ, പേജ് 212)&lt;br /&gt;ചുരുക്കത്തില്‍, നിലവിലുള്ള വേദങ്ങള്‍ ദൈവികങ്ങളോ അപൌരുഷേയങ്ങളോ ആണെന്ന് വേദവിശ്വാസികള്‍ പോലും അവകാശപ്പെടുകയില്ല. അവയില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്, കൃത്രിമങ്ങള്‍ക്കിരയായിട്ടുണ്ട്, പലതും നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇതിലൊട്ടും അത്ഭുതമില്ല. വേദങ്ങളുടെ ചരിത്രം ആര്‍ക്കുമറിയില്ലല്ലോ. അതിന്റെ കാലത്തെക്കുറിച്ചുപോലും ഗുരുതരമായ അഭിപ്രായവ്യത്യാസമാണുള്ളത്. ക്രിസ്തുവിനു മുമ്പ് 6000 വര്‍ഷമാണെന്നും 4500 ആണെന്നും 3000 ആണെന്നും 1500 ആണെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. ഇതേക്കുറിച്ച് ഖണ്ഡിതമായി ആരും ഒന്നും പറയുന്നില്ല. ആര്യ•ാര്‍ ഇന്ത്യയിലെത്തിയ ശേഷമാണ് അവ ക്രോഡീകരിച്ചതെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. വേദാവതരണത്തിനും ക്രോഡീകരണത്തിനുമിടയിലെ സുദീര്‍ഘമായ കാലവ്യത്യാസം അവയിലെ ഗുരുതരമായ മാറ്റങ്ങള്‍ക്കും കൃത്രിമങ്ങള്‍ക്കും കാരണമാവുക സ്വാഭാവികമത്രെ. ഡോ. രാധാകൃഷ്ണന്‍ എഴുതുന്നു: "ആര്യന്മാര്‍ കൂടെ കൊണ്ടുവന്ന ചില ധാരണകളും വിശ്വാസങ്ങളും അവര്‍ ഇന്ത്യയുടെ മണ്ണില്‍ തുടര്‍ന്ന് വികസിപ്പിച്ചു. ഈ സൂക്തങ്ങള്‍ നിര്‍മിച്ചതിനു ശേഷം വളരെ നീണ്ട ഇടക്കാലം കഴിഞ്ഞായിരുന്നു അവ സമാഹരിക്കപ്പെട്ടത്''(ഭാരതീയ ദര്‍ശനം, പുറം 46).&lt;br /&gt;വേദങ്ങള്‍ പ്രകാശിതമായ പ്രാക്തന വൈദികഭാഷ തന്നെ ഇന്നില്ലെന്നും നിലവിലുള്ള സംസ്കൃതം അതിന്റെ രൂപാന്തരമാണെന്നും വേദകാലത്തിനുശേഷം വളരെക്കഴിഞ്ഞാണ് അതുണ്ടായതെന്നും നരേന്ദ്രഭൂഷണ്‍ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു (വൈദിക സാഹിത്യ ചരിത്രം, പുറം 27, 39).&lt;br /&gt;ഇത്തരത്തിലുള്ള എല്ലാ മനുഷ്യ ഇടപെടലുകളില്‍നിന്നും കൂട്ടിച്ചേര്‍ക്കലുകളില്‍നിന്നും വെട്ടിച്ചുരുക്കലുകളില്‍നിന്നും കൂട്ടിക്കലര്‍ത്തലുകളില്‍നിന്നും തീര്‍ത്തും മോചിതമായ, അവതരണം തൊട്ടിതേവരെയുള്ള ചരിത്രം മനുഷ്യരാശിയുടെ മുമ്പില്‍ തെളിഞ്ഞുനില്‍ക്കുന്ന ഗ്രന്ഥം ഖുര്‍ആന്‍ മാത്രമായതിനാലാണ് അതിനെ നിലവിലുള്ള ഏക ദൈവികഗ്രന്ഥമെന്ന് പറയുന്നത്. അത് പൂര്‍വിക ദൈവിക ഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;നിലവിലുള്ള വേദങ്ങള്‍ മനുഷ്യ ഇടപെടലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് ഡോ. രാധാകൃഷ്ണന്‍, എന്‍.വി. കൃഷ്ണവാരിയര്‍, നരേന്ദ്രഭൂഷണ്‍, സത്യവ്രത പട്ടേല്‍ പോലുള്ള വേദപണ്ഡിതന്മാര്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്.&lt;br /&gt;മഹാഭാരതത്തില്‍ കുരുക്ഷേത്രയുദ്ധഭൂമിയില്‍ കൌരവരോട് യുദ്ധം ചെയ്യാന്‍ പാണ്ഡവന്മാര്‍ ചെന്നപ്പോള്‍ പാണ്ഡവവീരനായ അര്‍ജുനന് ബന്ധുജനങ്ങളെ കൊല്ലാന്‍ വലിയ ദുഃഖം തോന്നി. അര്‍ജുനന്റെ തേരാളിയായ കൃഷ്ണന്‍ അര്‍ജുനന്റെ അസ്ഥാനത്തുള്ള ആ ഹൃദയദൌര്‍ബല്യം മാറ്റാന്‍ പറഞ്ഞുകൊടുത്ത തത്വോപദേശമാണ് ഗീതയെന്ന് വിശ്വസിക്കപ്പെടുന്നു. വ്യാസമഹര്‍ഷിയാണ് ഗീതയുള്‍പ്പെടെയുള്ള മഹാഭാരതം നിര്‍മിച്ചത്.&lt;br /&gt;ശ്രീകൃഷ്ണന്‍ ഭഗവാന്റെ അവതാരമാണെന്നും അതിനാല്‍ ഗീത ഭഗവദ്ഗീതയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഭഗവാന്‍ ഒരിക്കലും മനുഷ്യരൂപത്തില്‍ അവതരിക്കില്ലെന്നും അവതരിച്ചിട്ടില്ലെന്നുമാണ് പ്രമുഖരായ ഹൈന്ദവ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളും വ്യക്തമാക്കുന്നത്. സ്വാമി ദയാനന്ദ സരസ്വതി ഇക്കാര്യം ചോദ്യോത്തരരൂപത്തില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു:&lt;br /&gt;"പ്രശ്നം: ഈശ്വരന്‍ അവതാരം സ്വീകരിക്കുന്നുണ്ടോ?&lt;br /&gt;ഉത്തരം: ഇല്ല. എന്തെന്നാല്‍ 'അജ ഏക പാത്' (35-53), 'സപര്‍യ്യഗാതുക്രമകായം' (40-8) എന്നു തുടങ്ങിയ യജുര്‍വേദ വചനങ്ങളില്‍നിന്ന് പരമേശ്വരന്‍ ജന്മം കൊള്ളുന്നില്ലെന്ന് മനസ്സിലാകുന്നുണ്ട്.&lt;br /&gt;പ്രശ്നം:&lt;br /&gt;യദാ യദാ ഹി ധര്‍മസ്യ&lt;br /&gt;ഗ്ളാനിര്‍ഭവതി ഭാരത&lt;br /&gt;അഭ്യുത്ഥാന മധര്‍മസ്യ&lt;br /&gt;തദാത്മാനം സൃജാമ്യഹം (ഭഗവത് ഗീത അ: 4 ശ്ളോകം 7)&lt;br /&gt;ധര്‍മത്തിന് ലോപം വരുമ്പോഴെല്ലാം ഞാന്‍ ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണന്‍ പറയുന്നുണ്ടല്ലോ?&lt;br /&gt;ഉത്തരം: വേദവിരുദ്ധമായതുകൊണ്ട് ഇത് പ്രമാണമാകുന്നില്ല. ധര്‍മാത്മാവും ധര്‍മത്തെ രക്ഷിക്കാന്‍ ഇഛിക്കുന്നവനുമായ ശ്രീകൃഷ്ണന്‍ 'ഞാന്‍ യുഗം തോറും ജന്മം കൈക്കൊണ്ടു ശിഷ്ട ജനങ്ങളെ പരിപാലിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യും' എന്നിങ്ങനെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നതില്‍ ദോഷമൊന്നുമില്ല. എന്തെന്നാല്‍ 'പരോപകാരായ സതാം വിഭൂതയഃ' -സജ്ജനങ്ങളുടെ ശരീരം, മനസ്സ്, ധനം എന്നിവയെല്ലാം പരോപകാരത്തിനായിട്ടുള്ളതാണല്ലോ. എന്നാലും ശ്രീകൃഷ്ണന്‍ ഇതുകൊണ്ട് ഈശ്വരനാണെന്ന് വരുവാന്‍ തരമില്ല''(സത്യാര്‍ഥ പ്രകാശം, പുറം 304, 305).&lt;br /&gt;ഈശ്വരന് അവതാരമുണ്ടാവില്ലെന്ന് ശ്രീവാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് (വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍, പുറം 357-359, 751, 752. മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്).&lt;br /&gt;ഗീതതന്നെ അവതാര സങ്കല്‍പത്തെ നിരാകരിക്കുന്നു:&lt;br /&gt;അവജാനന്തി മാം മൂഢാ&lt;br /&gt;മാനുഷീം തനു മാ ശ്രിതം&lt;br /&gt;പരം ഭാവമജാനന്തോ&lt;br /&gt;മമ ഭൂത മഹേശ്വരം&lt;br /&gt;മോഘാശാ മോഘ കര്‍മ്മാണോ&lt;br /&gt;മോഘജ്ഞാനാ വിചേതസഃ&lt;br /&gt;രാക്ഷസി മാസുരി ചൈവ&lt;br /&gt;പ്രകൃതീം മോഹിനീം ശ്രീതാഃ&lt;br /&gt;(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി മനസ്സിലാക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവര്‍ ചെയ്യുന്ന കര്‍മങ്ങളും അവര്‍ക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവര്‍ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസ പ്രകൃതിയെയും അസുര പ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു.'' അധ്യായം 9, രാജ വിദ്യാ രാജഗുഹ്യയോഗം, ശ്ളോകം 11, 12).&lt;br /&gt;ഗീതയിലെ ഇത്തരം സൂക്തങ്ങള്‍ ദിവ്യവചനങ്ങളാവാനുള്ള സാധ്യത നിഷേധിക്കാനാവില്ല. എന്നാല്‍ ശ്രീകൃഷ്ണന്‍ ഭഗവാനായിരുന്നുവെന്ന സങ്കല്‍പം തീര്‍ത്തും തെറ്റാണ്. ഗീതയുടെ തന്നെ ഉപര്യുക്ത പ്രസ്താവത്തിന് കടകവിരുദ്ധവുമാണ്. ശ്രീകൃഷ്ണന്‍ ദൈവദൂതനാവാനുള്ള സാധ്യതയാണ് ഏറെയുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തവും സത്യസന്ധവുമായ ചരിത്രം ലഭ്യമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഖണ്ഡിതമായൊരു നിഗമനത്തിലെത്തുക സാധ്യമല്ല.&lt;br /&gt;ഗീതയുടെ വ്യക്തവും ഖണ്ഡിതവുമായ ചരിത്രം ലഭ്യമല്ല. അത് മഹാഭാരതയുദ്ധത്തോടനുബന്ധിച്ചാണോ രചിക്കപ്പെട്ടതെന്ന കാര്യത്തില്‍ പോലും വീക്ഷണ വ്യത്യാസമുണ്ട്. ഗീതയുടെ കാലവും വിവാദവിധേയമാണ്. ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നും മൂന്നാം നൂറ്റാണ്ടിലാണെന്നും ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നുമെല്ലാം അഭിപ്രായാന്തരമുണ്ട്. ഈ അവ്യക്തതയെക്കുറിച്ച് ഡോ. രാധാകൃഷ്ണന്‍ എഴുതുന്നു: "ഭഗവദ്ഗീത മഹാഭാരതത്തിന്റെ യഥാര്‍ഥ ഭാഗമാണെന്ന് നാം സ്വീകരിച്ചാല്‍ തന്നെയും അതില്‍ പല കാലഘട്ടങ്ങളിലെയും കൃതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുകൊണ്ട് നമുക്ക് ഗീതയുടെ കാലത്തെപ്പറ്റി ഉറപ്പ് പറയാനാവില്ല.'' (ഭാരതീയ ദര്‍ശനം, ഭാഗം 1, പുറം 481).&lt;br /&gt;ഗീതാകര്‍ത്താവ് തന്റെ കാലത്തെ വിവിധ ചിന്താധാരകളെ സമന്വയിപ്പിക്കുകയും സമാഹരിക്കുകയുമാണുണ്ടായതെന്ന് ഡോ. രാധാകൃഷ്ണന്‍ തുടര്‍ന്നു പറയുന്നു.&lt;br /&gt;ഏതായാലും ഗീത ദൈവികമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. "ദര്‍ശനം, മതം, സദാചാരങ്ങള്‍ എന്നിവയുടെ ഉപദേശങ്ങളടങ്ങുന്ന ഗ്രന്ഥമാണത്. അതിനെ ശ്രുതിയെന്നോ അഥവാ ഈശ്വരീയമായ അരുളപ്പാടെന്നോ കരുതുന്നില്ല. സ്മൃതിയെന്ന് പറയാവുന്നതാണ്''(കയശറ പുറം 477).&lt;br /&gt;ചുരുക്കത്തില്‍ ഗീതയില്‍ ദൈവിക സന്ദേശങ്ങളുടെ അംശങ്ങളും ആശയങ്ങളും ഉണ്ടാവാമെങ്കിലും അതൊരു ദൈവിക ഗ്രന്ഥമല്ല. ഒരു ദൈവിക ഗ്രന്ഥമാണെന്ന് ഗീത സ്വയം അവകാശപ്പെടുന്നില്ലെന്നതും ശ്രദ്ധേയമത്രെ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-184388670450910628?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/184388670450910628/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/04/blog-post_4436.html#comment-form' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/184388670450910628'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/184388670450910628'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/04/blog-post_4436.html' title='ഇന്ത്യയിലെ ഹൈന്ദവവേദങ്ങള്‍ ദൈവികമാണെന്ന് അംഗീകരിക്കുന്നുണ്ടോ?'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-6707946499162122448</id><published>2010-04-07T02:01:00.001+05:30</published><updated>2010-04-08T17:36:45.999+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംവാദം'/><title type='text'>ഇസ്ലാം കാഫിറുകള്‍ക്കെതിരെ ജിഹാദ് ചെയ്യാന്‍ കല്‍പിക്കുന്നില്ലേ?</title><content type='html'>&lt;a href="http://www.lightplanet.com/islam/islam.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 479px; height: 358px;" src="http://www.lightplanet.com/islam/islam.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;മുഴുവന്‍ മുസ്ലിംകളും ജിഹാദ് നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: "വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചു തരട്ടെയോ? നിങ്ങള്‍ ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.'' (61: 10-11)&lt;br /&gt;'ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നു' ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (3: 142). മുസ്ലിംസമുദായത്തിന്റെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹിക്കലത്രെ. "ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനുവേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ളിഷ്ടതയും അവനുണ്ടാക്കിയിട്ടില്ല.''(22: 78)&lt;br /&gt;ജിഹാദ് ആര്‍ക്കെങ്കിലും എതിരാണെന്ന ധാരണ പരമാബദ്ധമാണ്. സത്യസംസ്ഥാപനത്തിനുള്ള നിരന്തരയത്നമാണത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി, യഥാര്‍ഥ സത്യവിശ്വാസിയാവാന്‍ നടത്തുന്ന ശ്രമം പോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവേ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു''. പ്രവാചക ശിഷ്യന്‍മാര്‍ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ആ ജിഹാദ്?'' നബിതിരുമേനി അരുള്‍ ചെയ്തു: "മനസ്സിനോടുള്ള സമരവും സ്വന്തത്തോടുള്ള ജിഹാദുമാണത്.''&lt;br /&gt;കുടുംബത്തിന്റെ ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്‍മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസ പ്രചാരണവുമെല്ലാം അതില്‍പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യംവെച്ചുള്ള ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-സാംസ്കാരിക-കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളും ജിഹാദുതന്നെ. ദൈവിക സന്‍മാര്‍ഗത്തിന്റെ സംസ്ഥാപനത്തിനായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാര്‍ഗത്തിലെ ജിഹാദാണ്. സമഗ്രമായൊരു പദമാണത്. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ളവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്കരിക്കാനും, അവരുടെ വീക്ഷണം ദൈവിക സന്‍മാര്‍ഗത്തിനനുരൂപമാക്കി മാറ്റാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചുകിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദ്തന്നെ; ആ മാര്‍ഗത്തിലെ മരണം ദൈവസരണിയിലെ രക്തസാക്ഷിത്വവും.&lt;br /&gt;അതിനാല്‍, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായാലും മഹാഭൂരിപക്ഷമായാലും ജിഹാദ് നിര്‍ബന്ധമാണ്. സാഹചര്യമാണ് അതിന്റെ രീതി നിശ്ചയിക്കുക. അത് ഇതര മതവിശ്വാസികള്‍ക്കെതിരെയുള്ള സായുധ സമരമോ യുദ്ധമോ അല്ല. ദൈവികമാര്‍ഗത്തിലെ ത്യാഗപരിശ്രമമാണ്.&lt;br /&gt;ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ടപോലെ മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളല്ല. കാഫിര്‍ എന്നത് ഇസ്ലാമിലെ ഒരു സാങ്കേതികപദമാണ്. സത്യവും സന്‍മാര്‍ഗവും യഥാവിധി മനസ്സിലാക്കിയ ശേഷവും ബോധപൂര്‍വം അതിനെ നിഷേധിക്കുന്നവനാണ് കാഫിര്‍. കാഫിറുകളോടും അനിവാര്യമായ കാരണമില്ലാതെ ആയുധമെടുത്ത് അടരാടാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അവര്‍ മുസ്ലിംഭൂരിപക്ഷ പ്രദേശത്തായാലും ന്യൂനപക്ഷ നാടുകളിലായാലും ശരി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-6707946499162122448?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/6707946499162122448/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/04/blog-post.html#comment-form' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/6707946499162122448'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/6707946499162122448'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/04/blog-post.html' title='ഇസ്ലാം കാഫിറുകള്‍ക്കെതിരെ ജിഹാദ് ചെയ്യാന്‍ കല്‍പിക്കുന്നില്ലേ?'/><author><name>ഖലീല്‍ പാലോട്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_WWjWDJKz-2E/TFnAP1UmphI/AAAAAAAAAEw/esiLh9R8ois/S220/27445_579649967_6062_n.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-642067720239049996</id><published>2010-03-22T22:43:00.001+05:30</published><updated>2010-03-22T22:46:11.325+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആത്മീയം'/><title type='text'>മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു</title><content type='html'>&lt;a href="http://2.bp.blogspot.com/_s6pahzaId2U/S6elyW-PRVI/AAAAAAAAAF8/_PU8ME7MIko/s1600-h/daniel-streich-militarinstruktor.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 249px; height: 166px;" src="http://2.bp.blogspot.com/_s6pahzaId2U/S6elyW-PRVI/AAAAAAAAAF8/_PU8ME7MIko/s400/daniel-streich-militarinstruktor.jpg" border="0" alt=""id="BLOGGER_PHOTO_ID_5451508158533944658" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).&lt;br /&gt;&lt;br /&gt;മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.&lt;br /&gt;&lt;br /&gt;ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.&lt;br /&gt;&lt;br /&gt;ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.&lt;br /&gt;&lt;br /&gt;"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-642067720239049996?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/642067720239049996/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/03/blog-post_22.html#comment-form' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/642067720239049996'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/642067720239049996'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/03/blog-post_22.html' title='മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_s6pahzaId2U/S6elyW-PRVI/AAAAAAAAAF8/_PU8ME7MIko/s72-c/daniel-streich-militarinstruktor.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-7052078216326584330</id><published>2010-03-11T22:46:00.002+05:30</published><updated>2010-03-11T22:54:45.431+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'>കുടുംബം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_s6pahzaId2U/S5kmfuWTATI/AAAAAAAAAFg/UcDNyTQm7Zc/s1600-h/P0014063.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 220px; height: 220px;" src="http://1.bp.blogspot.com/_s6pahzaId2U/S5kmfuWTATI/AAAAAAAAAFg/UcDNyTQm7Zc/s400/P0014063.jpg" border="0" alt=""id="BLOGGER_PHOTO_ID_5447427550740676914" /&gt;&lt;/a&gt;&lt;br /&gt;മനുഷ്യരാകെ ഒരൊറ്റ കുടുംബമാണെന്ന് ഖുര്‍ആന്‍ പറയുന്നു: എല്ലാ മനുഷ്യരും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ് (ഖുര്‍ആന്‍. 4:1). എങ്കിലും അവര്‍ പല ദേശക്കാരും ഭാഷക്കാരും കുടുംബക്കാരുമായിരിക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമെന്ന നിലക്ക് കുടുംബവ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. &lt;br /&gt;      &lt;br /&gt;        ഭദ്രമായ കുടുംബങ്ങളിലൂടെ ഭദ്രമായ സമൂഹം, ഭദ്രമായ സമൂഹങ്ങളിലൂടെ രചനാത്മകമായ മനുഷ്യലോകം - ഇതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് കുടുംബത്തിന്റെ അടിത്തറ വിവാഹവും ദാമ്പത്യവുമാണ്. വിവാഹം പവിത്രമായ ഒരു കരാറാണ്. ഇണയെ തെരഞ്ഞെടുക്കുന്നതില്‍ എറ്റവും വലിയ പരിഗണന നല്‍കേണ്ടത് ആദര്‍ശപ്പൊരുത്തത്തിനത്രെ. &lt;br /&gt;     &lt;br /&gt;        ഏതു ജീവിതവ്യവഹാരവും പോലെ കുടുംബജീവിതവും ദൈവാരാധനയുടെ ഭാഗവും പുണ്യവുമാണ്. ദാമ്പത്യം കേവലമായ ശാരീരിക താത്പര്യമല്ല, മറിച്ച് മതപരമായ ഒരു സാമൂഹിക സ്ഥാപനം കൂടിയാകുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നവര്‍ ദൈവത്തോടു ചെയ്ത പ്രതിജ്ഞ ലംഘിക്കുകയാണ് ചെയ്യുന്നത്. ദാമ്പത്യജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ഉത്തരവാദിത്വമുണ്ട്. വിട്ടുവീഴ്ചയും കാരുണ്യവും കാണിക്കേണ്ടതുണ്ട്. കുടുംബത്തില്‍ മുതിര്‍ന്നവര്‍ക്ക് ആദരം നല്‍കണം; ഇളയവര്‍ക്ക് വാത്സല്യവും. കുടുംബത്തിലെ സമ്പന്നര്‍ ദരിദ്രരെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്. മാതാവിനും പിതാവിനും അത്യുന്നത പദവിയാണുള്ളത്. ദൈവത്തോടുള്ള കടപ്പാടിനോടു ചേര്‍ത്താണ് ഖുര്‍ആന്‍ മാതാപിതാക്കളോടുള്ള കടപ്പാട് പരാമര്‍ശിച്ചിരിക്കുന്നത്. അവരോട് 'ഛെ' എന്നു പോലും പറയരുത്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തന്ന വാത്സല്യത്തിന് ദൈവം അവരോട് കരുണ ചെയ്യണമെന്ന് മക്കള്‍ പ്രാര്‍ഥിക്കണം. (ഖുര്‍ആന്‍ 17:23,24) പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ വളര്‍ന്നുവലുതായ മക്കളുടെ ബാധ്യതയാണ്; അവരുടെ സകലവിധ ഭൌതീകവകാശങ്ങളും നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്. ഇതേ ബാധ്യത പിതാമഹന്‍മാരോടും പിതാമഹിമാരോടും ഉണ്ട്. &lt;br /&gt;&lt;br /&gt;       കുടുംബനാഥന്‍ ഭര്‍ത്താവാണ് (ഖു . 4:34). ഈ നേതൃത്വം പക്ഷേ ഉടമ-അടിമ രീതിയിലുള്ളതല്ല. 'ഭാര്യ' (ഭരിക്കപ്പെടേണ്ടവള്‍) 'ഭര്‍ത്താവ്'(ഭരിക്കുന്നവന്‍) തുടങ്ങിയ സംജ്ഞകള്‍ അല്ല ഇസ്ളാമിലുള്ളത്; മറിച്ച് 'ആണ്‍ ഇണ', (സൌജ്) 'പെണ്‍ ഇണ' (സൌജത്)എന്നിങ്ങനെയാണ്. പുരുഷന്റെയും സ്ത്രീയുടെയും ശാരീരിക-മാനസിക സവിശേഷതകളെ ആധാരമാക്കിയുള്ള ചുമതലാവിഭജനമാണ് ഇസ്ളാമിലുള്ളത്. അവര്‍ പരസ്പരം സംരക്ഷിച്ചും ആവശ്യങ്ങള്‍ പരിഹരിച്ചും ദൌര്‍ബല്യങ്ങളും കുറവുകളും മറച്ചുവെച്ചും അന്യോന്യം വസ്ത്രങ്ങള്‍ പോലെ വര്‍ത്തിക്കണം (ഖുര്‍ആന്‍ 2:187). കുടുംബത്തിന്റെ നിത്യനിദാനചെലവുകള്‍ഭാര്യക്ക് സ്വന്തമായി സ്വത്തും വരുമാനവും ഉണ്ടെങ്കില്‍പ്പോലും?കുടുംബനാഥന്റെ ചുമതലയിലാണ്. പരസ്പരസ്നേഹവും അതുവഴിയുണ്ടാകുന്ന ശാന്തിയുമാണ് ദാമ്പത്യത്തിന്റെ ബലം. (ഖുര്‍ആന്‍ 30:21 ) കുടുംബനാഥന്‍ നേതൃപദവി കൈകാര്യം ചെയ്യുന്നത് നീതിയോടെയും കൂടിയാലോചനകളിലൂടെയും ആകേണ്ടതുണ്ട്. കുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ നിര്‍വഹിക്കുകയും മക്കളെ വളര്‍ത്തുകയുമാണ് ഭാര്യയുടെ ധര്‍മ്മം. ഇതു ഭംഗിയായി ചെയ്യുന്നതിനു വേണ്ടി പുറത്തിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ത്രീക്ക് ഇളവ് അനുവദിച്ചിരിക്കുന്നു. അതേ സമയം സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഭംഗം വരാത്തവിധം വീടിനുപുറത്ത് ഇടപെടുന്നതിന് വിലക്കുകളൊന്നുമില്ല. പുരുഷന്റെയും സ്ത്രീയുടെയും കര്‍മ്മങ്ങള്‍ക്ക് തുല്യപരിഗണനയാണ് ദൈവം നല്കുന്നത്. &lt;br /&gt;          &lt;br /&gt;         ഖുര്‍ആനിലൂടെ ദൈവം പറയുന്നു:"സ്ത്രീയാവട്ടെ പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മ്മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല; നിങ്ങളെല്ലാം ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ടവരാണല്ലോ''. (3:195) സ്ത്രീക്ക് തുല്യപരിഗണനയും കുടുംബത്തിന്റെ കേന്ദ്രബിന്ദു എന്ന പദവിയും നല്കിയത് ഇസ്ലാമികനാഗരികതയാണ്. &lt;br /&gt;&lt;br /&gt;         ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന ഒരു പണ്ഡിതയോഗത്തിന്റെ വിഷയം സ്ത്രീയെ മനുഷ്യജീവിയായി കണക്കാക്കാമോ എന്നതായിരുന്നു. കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ അതേ പരിഗണന നല്കിത്തുടങ്ങിയത് 1964 ല്‍ ആണ്. ഇംഗ്ളണ്ടില്‍ സ്ത്രീകള്‍ക്ക് മാനുഷികാവകാശങ്ങള്‍ ലഭ്യമായത് 1882 ല്‍ ആയിരുന്നു. ഇസ്ലാമിനു മുമ്പത്തെ അറേബ്യയില്‍ പെണ്‍കുട്ടി ജനിക്കുന്നത് ഭാഗ്യക്കേടായി ഗണിക്കപ്പെട്ടു. &lt;br /&gt;          പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമ്പ്രദായവും ചില അറബിഗോത്രങ്ങളിലുണ്ടായിരുന്നു. ഇസ്ലാം സ്ത്രീ-പുരുഷപ്രകൃതങ്ങളുടെ വൈജാത്യം അംഗീകരിച്ചതോടൊപ്പം ജന്മസ്വഭാവത്തിലും പദവിയിലും കര്‍മ്മഫലത്തിലും വ്യക്തിത്വത്തിലും അവര്‍ക്ക് തുല്ല്യമായ സ്ഥാനം നല്‍കി. പുരുഷാധിപത്യത്തില്‍നിന്ന് ദൈവികാധിപത്യത്തിലേക്ക് അവരെ മോചിപ്പിച്ചു, ഭാര്യയോട് മാന്യമായി പെരുമാറണമെന്ന് ശാസന നല്‍കി. സ്ത്രീകളുടെയും കുടുബത്തിന്റെയും അവകാശാധികാരങ്ങളെപ്പറ്റിയുള്ളതാണ് ഖുര്‍ആനിലെ നിയമശാസനങ്ങളില്‍ അധികഭാഗവും. &lt;br /&gt;&lt;br /&gt;         സമൂഹത്തില്‍ നിലനിന്ന ആചാരങ്ങളും സ്ത്രീനീതിക്കായി ഇസ്ലാം മാറ്റിയെടുത്തു. ബഹുഭാര്യത്വം ഇന്ന് ഇസ്ലാമിന്റെ സവിശേഷതയെന്നനിലക്ക് പരിചയപ്പെടുത്തപ്പെടാറുണ്ട്. വാസ്തവത്തില്‍ ഭാര്യമാരുടെ എണ്ണത്തിന് പരിധിയും നിയന്ത്രണവും വരുത്തുകയാണ് ഇസ്ലാം ചെയ്തത്. ഉത്തരവാദിത്വമില്ലാത്ത പരസ്ത്രീഗമനത്തിലെ സ്ത്രീവിരുദ്ധതപോലും കാണാതെ ഉത്തരവാതിത്വപൂര്‍ണമായ ബഹുഭാര്യാത്വത്തെ നിയമപരമായ അനുവാദമായിമാത്രം നിശ്ചയിച്ച ഇസ്ലാമിനെ വിമര്‍ശിക്കുന്ന രീതി മുന്‍വിധി നിറഞ്ഞതാണ്. വിവാഹമോചനത്തിന്റെ കാര്യത്തിലും, കര്‍ശനമായ നിയന്ത്രണവും ഒപ്പം അനിവാര്യഘട്ടങ്ങളില്‍ നിയമപരമായ അനുവാദവുമാണ് ഇസ്ലാം സ്വീകരിച്ച സമീപനം. ഇണകള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും ബന്ധുക്കള്‍ തമ്മിലും സ്നേഹവും ഉത്തരവാദിത്തബോധവുമുള്ളബന്ധമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന കുടുംബങ്ങള്‍ ഭദ്രമായ സമൂഹത്തിന്റെ ആധാരമായി നിലനില്‍ക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-7052078216326584330?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/7052078216326584330/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/03/blog-post_11.html#comment-form' title='6 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/7052078216326584330'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/7052078216326584330'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/03/blog-post_11.html' title='കുടുംബം'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_s6pahzaId2U/S5kmfuWTATI/AAAAAAAAAFg/UcDNyTQm7Zc/s72-c/P0014063.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-793739565266237117</id><published>2010-03-01T01:51:00.000+05:30</published><updated>2010-03-01T01:51:14.767+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'>ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ്ലാമല്ലേ?</title><content type='html'>അല്പം വിശദീകരണമര്‍ഹിക്കുന്ന വിഷയമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്‍കിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492-ലാണല്ലോ കൊളംബസ് തന്റെ 'കണ്ടെത്തല്‍' യാത്രക്ക് തുടക്കം കുറിച്ചത്.&lt;br /&gt;അതേവര്‍ഷം ഒക്ടോബര്‍ 12-ന് അയാള്‍ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതല്‍ ആ നാട് സ്പാനിഷ് രാജാവിന്റെതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. തദ്ദേശീയരെ അവര്‍ക്കറിയാത്ത സ്പാനിഷ് ഭാഷയിലുള്ള ഉത്തരവ് വായിച്ചുകേള്‍പ്പിച്ചു. അത് അനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഇങ്ങനെ വിശദീകരിച്ചു: "ഞാന്‍ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താല്‍ ഞങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബലമായി പ്രവേശിക്കും. നിങ്ങളോട് ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യന്‍ പള്ളിക്കും തമ്പ്രാക്കന്മാര്‍ക്കും കീഴ്പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങള്‍ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങള്‍ക്ക് വരുത്തും''((David E Stannard, American Holocaust, The conquest of the New World, OUP 1993, P 66) ( ഉദ്ധരണം: പരാന്നഭോജികള്‍: പാശ്ചാത്യവല്‍ക്കരണത്തിന്റെ അഞ്ഞൂറു വര്‍ഷം, ഐ.പി.എച്ച്, പുറം 17)ഇതോടെയാണ് യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചത്. മുസ്ലിം സ്പെയിന്‍ തകര്‍ന്ന് കൃത്യം ആറുവര്‍ഷം കഴിഞ്ഞ് 1498-ലാണല്ലോ വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്.1492-ല്‍ അമേരിക്കയില്‍ ഏഴരകോടിക്കും പത്തുകോടിക്കുമിടയില്‍ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഒന്നര നൂറ്റാണ്ടുകൊണ്ട് അവരില്‍ 90 ശതമാനവും സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776 ലെ  'സ്വാതന്ത്ര്യപ്രഖ്യാപനത്തോടെ' യൂറോപ്യര്‍ അമേരിക്ക അധീനപ്പെടുത്തുകയായിരുന്നു. തീര്‍ത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ് ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്.&lt;br /&gt;1527-ല്‍ പോര്‍ച്ചുഗീസുകാര്‍ ബഹ്റൈന്‍ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്പ്പെടുത്തി. എങ്കിലും ഉസ്മാനികള്‍ ആ നാടുകള്‍ തിരിച്ചുപിടിച്ചു. പിന്നീട് 1798-1801 കാലത്ത് നെപ്പോളിയന്‍റെ ഫ്രഞ്ച് സേന ഈജിപ്തിലെ അലക്സാണ്ട്രിയ, അക്കാ നഗരങ്ങള്‍ അധീനപ്പെടുത്തി.&lt;br /&gt;പിന്നിട്ട രണ്ട് നൂറ്റാണ്ടുകള്‍ അറബ് -മുസ്ലിം നാടുകള്‍ ഇതര ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാന്‍സ് 1830-ല്‍ അള്‍ജീരിയയും 1859-ല്‍ ജിബൂട്ടിയും 1881-ല്‍ തുനീഷ്യയും 1919-ല്‍ മൌറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859-ല്‍ സോമാലിയയും 1911-ല്‍ ലിബിയയും 1880-ല്‍ ഐരിത്രിയയും കീഴ്പ്പെടുത്തി. ബ്രിട്ടന്‍ 1800-ല്‍ മസ്കത്തും 1820-ല്‍ ഒമാന്റെ ബാക്കി ഭാഗവും 1839-ല്‍ ഏതനും 1863-ല്‍ ബഹ്റൈനും 1878-ല്‍ സൈപ്രസും 1882-ല്‍ ഈജിപ്തും 1898-ല്‍ സുഡാനും 1899-ല്‍ കുവൈതും പിടിച്ചടക്കി. 1916-ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ സൈക്സ്-പിക്കോട്ട് രഹസ്യ കരാറനുസരിച്ച് ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ് പ്രവിശ്യകള്‍ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോര്‍ദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാന്‍സിന്റെയും പിടിയിലമര്‍ന്നു. മൊറോക്കോ സ്പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമ്രാജ്യശക്തികളുടെ പിടിയിലമര്‍ന്നപോലെത്തന്നെ.&lt;br /&gt;കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932-ല്‍ ഇറാഖും '46-ല്‍ സിറിയയും ലബനാനും '51-ല്‍ ലിബിയയും ഒമാനും '52-ല്‍ ഈജിപ്തും '56-ല്‍ മൊറോക്കോയും സുഡാനും തുനീഷ്യയും '58-ല്‍ ജോര്‍ദാനും '59-ല്‍ മൌറിത്താനിയയും '60-ല്‍ സോമാലിയയും '61-ല്‍ കുവൈത്തും '62-ല്‍ അള്‍ജീരിയയും '68-ല്‍ യമനും '71-ല്‍ ഖത്തറും ബഹ്റൈനും അറബ് എമിറേറ്റ്സും '77-ല്‍ ജിബൂട്ടിയും സ്വാതന്ത്യ്രം നേടി.&lt;br /&gt;എന്നാല്‍, സാമ്രാജ്യശക്തികള്‍ ഈ നാടുകളോട് വിടപറഞ്ഞത് അവിടങ്ങളിലടക്കം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും സുല്‍ത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകള്‍ക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിര്‍ത്തിത്തര്‍ക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൌദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികള്‍ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്-മുസ്ലിം നാടുകള്‍ ഒന്നിക്കുന്നതിന് ഈ അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമല്‍സരത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകള്‍ക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്കൃത പദാര്‍ഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത് അവസരമൊരുക്കുന്നു.&lt;br /&gt;സാമ്രാജ്യശക്തികള്‍ തന്നെ സൃഷ്ടിച്ച തര്‍ക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്. ഇത് അമേരിക്കക്ക് മേഖലയില്‍ ഇടപെടാന്‍ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്-മുസ്ലിം നാടുകള്‍ സ്വാതന്ത്യ്രം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്. ആ രാജ്യങ്ങള്‍ക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങള്‍ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികള്‍ അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുവരികയായിരുന്നു.&lt;br /&gt;ഇറാഖില്‍ ഇടപെടാന്‍ അവസരം ലഭിച്ചതോടെ അമേരിക്ക അറബ് നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേല്‍ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന് എല്ലാ പ്രധാന അറബ് നാടുകളിലും അമേരിക്കക്ക് ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന് അറുതിവരുത്തണമെന്ന് വാദിക്കുന്നതും കൊടിയ പാതകമായാണ് പാശ്ചാത്യസാമ്രാജ്യ ശക്തികള്‍ കണക്കാക്കുന്നത്.&lt;br /&gt;കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത് ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാല്‍ സോഷ്യലിസ്റ് ചേരി ദുര്‍ബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തില്‍ ഏകധ്രുവമായി മാറി. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ് ചമയാന്‍ തുടങ്ങി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.&lt;br /&gt;പാശ്ചാത്യ ചേരി കമ്യൂണിസ്റ് നാടുകളുടെ തകര്‍ച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചത് ഇസ്ലാമിനെയാണ്. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകമെങ്ങുമുള്ള ഇസ്ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ മതമൌലികവാദം, മതഭ്രാന്ത്, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ നിരന്തരം നിര്‍ലോഭം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 1993-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള 'പുതിയ ലോക ഇസ്ലാമിസ്റുകള്‍' എന്ന ഔദ്യോഗിക രേഖയില്‍ 288 പ്രാവശ്യം ഭീകരത, ഭീകരര്‍ എന്നീ പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. സയണിസ്റ് പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുന്ന ഫാന്‍ഫോറെയ്സ്റ്, യോസഫ് സോദാന്‍സ്കി എന്നിവരാണ് പ്രസ്തുത രേഖ തയ്യാറാക്കിയത്.&lt;br /&gt;യഥാര്‍ഥത്തില്‍ ആരാണ് ലോകത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഒന്നാം ലോകയുദ്ധത്തില്‍ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തില്‍ അഞ്ചുകോടിയും വിയറ്റ്നാമില്‍ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ ഒരു പങ്കുമില്ല.&lt;br /&gt;ജപ്പാന്‍ യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച കൊടും ഭീകരനായ അമേരിക്കതന്നെയാണ് ഇന്നും ആ പേരിന്നര്‍ഹന്‍. തങ്ങളുടെ കുടില താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിര്‍ക്കുന്നു. സ്വന്തം വരുതിയില്‍ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവര്‍ത്തകരായ സയണിസ്റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പോലും ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മിസ്റര്‍ റോസ്പെറോ പറയുന്നു: "ആഭ്യന്തരസ്ഥിതി മോശമാകുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങള്‍ ലോകത്ത് കൊച്ചുകൊച്ചു യുദ്ധങ്ങള്‍ സംഘടിപ്പിക്കുന്നു.''&lt;br /&gt;ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ വളര്‍ന്നുവരാനിടവരുത്തിയത്. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അനല്പമായ പങ്കുവഹിക്കുകയാണുണ്ടായത്.&lt;br /&gt;യഥാര്‍ഥത്തില്‍, ഇന്ന് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത് സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌണ്‍സിലാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരില്‍ ആ രാജ്യത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാല്‍ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീര്‍ച്ചയായും അത് ശരിയുമാണ്. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ക്രൂരതയാണ്; മനുഷ്യവിരുദ്ധവും. അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്. എന്നാല്‍ സദ്ദാം ഹുസൈന്‍ എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരില്‍ ഇറാഖിലെ ഒന്നേകാല്‍ കോടി മനുഷ്യരെ കഴിഞ്ഞ പതിനൊന്നുവര്‍ഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുള്‍പ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവ്വിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൌണ്‍സില്‍ ഇപ്പോഴും സമാധാനത്തിന്റെ കാവല്‍ക്കാരായാണ് അറിയപ്പെടുന്നതെന്നത് എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന് ഇന്നില്ല എന്നതാണ് ഇതിനു കാരണം.&lt;br /&gt;മുസ്ലിംകളില്‍ തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആയി ആരുമില്ലെന്ന് അവകാശപ്പെടാനാവില്ല. ഇസ്ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകര്‍ക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞേക്കും. മുസ്ലിം നാടുകളില്‍ അത്തരം ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദചിന്തകളും വളര്‍ന്നുവരാന്‍ കാരണം, അവിടങ്ങളിലെ ഏകാധിപത്യ-സ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്. ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തിപ്പോന്ന ശ്രമങ്ങള്‍ സാമ്രാജ്യ ശക്തികളുടെ ഇടപെടല്‍കാരണം പരാജയമടഞ്ഞതിനാല്‍ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ തീവ്രവാദസമീപനം സ്വീകരിക്കുകയാണുണ്ടായത്. മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന കൊടുംഭീകരവൃത്തികളാണ് ചില ചെറുപ്പക്കാരെ തുല്യനിലയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ് തല്‍പര കക്ഷികള്‍ ഇസ്ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്.&lt;br /&gt;ഇസ്ലാം എല്ലാവിധ ഭീകരതക്കും എതിരാണ്- വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും. ഭീകരതയെയും തീവ്രവാദത്തെയും അത് തീര്‍ത്തും നിരാകരിക്കുകയും ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാള്‍ക്കു ജീവനേകുന്നത് മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതമേകുന്നതുപോലെയുമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32)&lt;br /&gt;അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്ലിംകള്‍ ഭീകരപ്രവര്‍ത്തകരാണെന്നത് അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മെഗഫോണുകളാകാന്‍ വിധിക്കപ്പെട്ട പൌരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-793739565266237117?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/793739565266237117/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/03/blog-post.html#comment-form' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/793739565266237117'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/793739565266237117'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/03/blog-post.html' title='ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ്ലാമല്ലേ?'/><author><name>ഖലീല്‍ പാലോട്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_WWjWDJKz-2E/TFnAP1UmphI/AAAAAAAAAEw/esiLh9R8ois/S220/27445_579649967_6062_n.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-7730738512285790942</id><published>2010-02-17T15:50:00.003+05:30</published><updated>2010-02-23T14:07:46.011+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'>അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരും മുന്‍പേ.......</title><content type='html'>&lt;a title="View Mother on Scribd" href="http://www.scribd.com/doc/26988571/Mother" style="margin: 12px auto 6px auto; font-family: Helvetica,Arial,Sans-serif; font-style: normal; font-variant: normal; font-weight: normal; font-size: 14px; line-height: normal; font-size-adjust: none; font-stretch: normal; -x-system-font: none; display: block; text-decoration: underline;"&gt;Mother&lt;/a&gt; &lt;object id="doc_631613706889498" name="doc_631613706889498" height="600" width="100%" type="application/x-shockwave-flash" data="http://d1.scribdassets.com/ScribdViewer.swf" style="outline:none;" &gt;  &lt;param name="movie" value="http://d1.scribdassets.com/ScribdViewer.swf"&gt;&lt;param name="wmode" value="opaque"&gt;&lt;param name="bgcolor" value="#ffffff"&gt;&lt;param name="allowFullScreen" value="true"&gt;&lt;param name="allowScriptAccess" value="always"&gt;&lt;param name="FlashVars" value="document_id=26988571&amp;access_key=key-14k6qycl5p11be8pdx1s&amp;page=1&amp;viewMode=list"&gt;&lt;embed id="doc_631613706889498" name="doc_631613706889498" src="http://d1.scribdassets.com/ScribdViewer.swf?document_id=26988571&amp;access_key=key-14k6qycl5p11be8pdx1s&amp;page=1&amp;viewMode=list" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" height="600" width="100%" wmode="opaque" bgcolor="#ffffff"&gt;&lt;/embed&gt;  &lt;/object&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-7730738512285790942?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/7730738512285790942/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/02/blog-post_9358.html#comment-form' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/7730738512285790942'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/7730738512285790942'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/02/blog-post_9358.html' title='അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരും മുന്‍പേ.......'/><author><name>ഖലീല്‍ പാലോട്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_WWjWDJKz-2E/TFnAP1UmphI/AAAAAAAAAEw/esiLh9R8ois/S220/27445_579649967_6062_n.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-6760623571711957219</id><published>2010-01-28T12:35:00.003+05:30</published><updated>2010-01-31T11:18:27.077+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'>മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?</title><content type='html'>&lt;p&gt;&lt;span style="font-size:130%;"&gt;മതേതരനാടുകളിലേതുപോലെയോ കൂടുതലായോ മതന്യൂനപക്ഷങ്ങള്‍ക്ക് ഇസ്ലാമികരാഷ്ട്രത്തില്‍ മതസ്വാതന്ത്യ്രമുണ്ടാകുമെന്ന് താങ്കള്‍ അവകാശപ്പെടുകയുണ്ടായല്ലോ? എന്നാല്‍ ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദമുണ്ടോ? പാകിസ്താനിലും ബംഗ്ളാദേശിലുമെല്ലാം ഉള്ളവതന്നെ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   ഇസ്ലാമികരാഷ്ട്രത്തിലെ&lt;/span&gt; അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256)."നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69)."നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   ലോകത്തിലെ&lt;/span&gt; ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).).മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ. ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. &lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   നജ്റാനിലെ&lt;/span&gt; ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. &lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   റോമന്‍&lt;/span&gt; ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   ഇന്ത്യയിലെ&lt;/span&gt; മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46).ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49).മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   ആലംഗീര്‍&lt;/span&gt; നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75).പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   ഇതര&lt;/span&gt; മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   ഫലസ്തീന്‍&lt;/span&gt; സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   അമുസ്ലിംകള്‍ക്ക്&lt;/span&gt; അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   വിവാഹം&lt;/span&gt;, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   സര്‍&lt;/span&gt; തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   ഇസ്ലാമികരാശ്ട്രത്തില&lt;/span&gt; അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;color:#ffffff;"&gt;&lt;span style="color:#000000;"&gt;&lt;span class=""&gt;   രാജ്യത്തെ&lt;/span&gt; ആദിവാസികളും പിന്നോക്ക ജാതിക്കാരുമെല്ലാം തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കെ, ചോദ്യത്തിലുന്നയിച്ച, ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന പരാമര്‍ശം സൂക്ഷ്മമോ വസ്തുനിഷ്ഠമോ&lt;/span&gt; &lt;span style="color:#000000;"&gt;അല്ലെന്നുകൂടി പറയേണ്ടതുണ്ട്.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-6760623571711957219?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/6760623571711957219/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_28.html#comment-form' title='28 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/6760623571711957219'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/6760623571711957219'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_28.html' title='മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-301039625031606116</id><published>2010-01-19T17:42:00.006+05:30</published><updated>2010-01-20T18:30:45.066+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'>പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം</title><content type='html'>&lt;span style="color:#ff0000;"&gt;&lt;span style="font-size:130%;"&gt;സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="color:#000000;"&gt;&lt;span style="font-size:130%;"&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#000000;"&gt;&lt;span style="font-size:130%;"&gt;പ്രകൃതിപരമായ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ സ്ത്രീയുടെ പ്രധാന പ്രവര്‍ത്തനരംഗം വീടുതന്നെയാണ്. മഹിതമായ കൃത്യം മാതൃത്വവും. എന്നാല്‍ സ്ത്രീ പൊതുജീവിതത്തില്‍ ഇടപെടുന്നതിനെയോ സജീവപങ്കാളിത്തം വഹിക്കുന്നതിനെയോ ഇസ്ലാം വിലക്കുന്നില്ല. എന്നല്ല; അതനുവദിക്കുകയും അനിവാര്യസന്ദര്‍ഭങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അധ്യയനത്തിലും അധ്യാപനത്തിലും പ്രവാചകന്റെ കാലംതൊട്ടുതന്നെ സ്ത്രീകളും പുരുഷന്മാരെപ്പോലെ സജീവമായി പങ്കെടുത്തുപോന്നിട്ടുണ്ട്. പ്രവാചകസന്നിധിയില്‍ വന്ന് കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കുന്നതിലും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും അവരൊട്ടും പിന്നിലായിരുന്നില്ല. പ്രവാചകചര്യയുടെ നിവേദകരില്‍ പ്രമുഖരായ വനിതകള്‍ ഉണ്ടാവാനുള്ള കാരണവും അതത്രെ.പ്രവാചകപത്നി ആഇശയുടെ പാണ്ഡിത്യം സുവിദിതമാണ്. ഇമാം സുഹ്രി പറയുന്നു: "ആഇശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു. പ്രവാചകന്റെ അനുചര•ാരില്‍ പ്രമുഖര്‍ പോലും അവരോട് ചോദിച്ച് പഠിക്കാറുണ്ടായിരുന്നു''. സുബൈറിന്റെ മകന്‍ ഉര്‍വ രേഖപ്പെടുത്തുന്നു: "ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, വിജ്ഞാനം, കവിത, കര്‍മശാസ്ത്രം, അനുവദനീയം, നിഷിദ്ധം, വൈദ്യം, അറബികളുടെ പുരാതന വൃത്താന്തങ്ങള്‍, ഗോത്രചരിത്രം എന്നിവയില്‍ ആഇശയേക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല''.ലബീദിന്റെ മകന്‍ മഹ്മൂദ് പറയുന്നു: "പ്രവാചകപത്നിമാരെല്ലാം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നു. എന്നാല്‍ ആഇശയോടും ഉമ്മുസല്‍മയോടുമൊപ്പമെത്തിയിരുന്നില്ല മറ്റുള്ളവര്‍.''പ്രവാചകപത്നിമാരില്‍ ആഇശ മാത്രം 2210 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ഉമ്മുസല്‍മയും നിരവധി ഹദീസുകള്‍ നിവേദനം ചെയ്യുകയുണ്ടായി. സ്ത്രീകള്‍ മാത്രമല്ല, ധാരാളം പുരുഷന്മാരും അവരില്‍നിന്ന് അറിവ് നേടിയിരുന്നു. വൈജ്ഞാനികരംഗത്തെന്നപോലെ ഇസ്ലാമികപ്രബോധന പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ സജീവ പങ്കുവഹിച്ചു. അതിനാല്‍ പുരുഷന്മാരെപ്പോലെത്തന്നെ അവരും കൊടിയ പീഡനങ്ങള്‍ക്കിരയായി. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിപോലും സുമയ്യ എന്ന സ്ത്രീയാണ്. ജന്മനാട്ടില്‍ ജീവിതം ദുസ്സഹമായി പലായനം അനിവാര്യമായപ്പോള്‍ സ്ത്രീകളുമതില്‍ പങ്കാളികളായി.പ്രവാചകന്റെയോ സച്ചരിതരായ ഖലീഫമാരുടെയോ കാലത്ത് പൊതുജീവിതത്തില്‍നിന്ന് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല. യുദ്ധരംഗത്തുപോലും സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഭടന്മാര്‍ക്ക് വെള്ളമെത്തിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും നേതൃത്വം നല്‍കിയത് പ്രവാചകപത്നി ആഇശയായിരുന്നു. ഉമ്മു സുലൈമും ഉമ്മു സലീത്തും ഈ സാഹസത്തില്‍ പങ്കുചേരുകയുണ്ടായി.ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ആഹാരമൊരുക്കിക്കൊടുക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്ത വനിതകള്‍ക്ക് പ്രവാചകന്‍ സമരാര്‍ജിത സമ്പത്തില്‍നിന്ന് വിഹിതം നല്‍കുകയുണ്ടായി. ഉഹ്ദ് യുദ്ധത്തില്‍ മുറിവേറ്റവരെയും രക്തസാക്ഷികളെയും മദീനയിലേക്കെത്തിക്കുന്ന ചുമതല നിര്‍വഹിച്ചത് മുഅവ്വിദിന്റെ പുത്രി റുബയ്യഉം സഹപ്രവര്‍ത്തകരുമായിരുന്നു. ഉമ്മു അതിയ്യ ഏഴു യുദ്ധങ്ങളില്‍ സംബന്ധിക്കുകയുണ്ടായി. അനസുബ്നു മാലിക്കിന്റെ മാതാവ് ഉമ്മു സുലൈമും നിരവധി യുദ്ധങ്ങളില്‍ പ്രവാചകനെ അനുഗമിക്കുകയുണ്ടായി. ഖന്‍ദഖ് യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാനെത്തിയ ശത്രുവെ കൂര്‍ത്ത കമ്പെടുത്ത് കുത്തിക്കൊന്നത് സ്വഫിയ്യയാണ്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പരിരക്ഷയ്ക്കായി പൊരുതിയ പ്രമുഖരിലൊരാള്‍ ഉമ്മു അമ്മാറയാണ്. അവരുടെ ശരീരത്തില്‍ നിരവധി മുറിവുകളേല്‍ക്കുകയുണ്ടായി. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്തു നടന്ന യമാമ യുദ്ധത്തില്‍ പങ്കെടുത്ത അവരുടെ ശരീരത്തില്‍ പന്ത്രണ്ടു മുറിവുകളുണ്ടായിരുന്നു. ഈവിധം രണാങ്കണത്തില്‍ ധീരമായി പൊരുതിയ നിരവധി വനിതകളെ ഇസ്ലാമികചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. ആധുനികലോകത്തും മുസ്ലിം സ്ത്രീകള്‍ സമരരംഗത്ത് സജീവമായി പങ്കെടുത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റിദാ ഷാ പഹ്ലവിയുടെ ഏകാധിപത്യ മര്‍ദക ഭരണത്തിനെതിരെ ഖുമൈനി നയിച്ച പോരാട്ടത്തിലും റഷ്യന്‍ അധിനിവേശത്തിനെതിരെ അഫ്ഗാന്‍ ജനത നടത്തിയ ചെറുത്തുനില്‍പിലും സ്ത്രീകള്‍ ധീരോജ്ജ്വലമായ സേവനങ്ങളര്‍പ്പിക്കുകയുണ്ടായി. ഇസ്ലാമിക സമരനിരയിലെ സ്ത്രീസാന്നിധ്യം പാശ്ചാത്യ മാധ്യമങ്ങള്‍പോലും എടുത്തുകാണിക്കാന്‍ നിര്‍ബന്ധിതമാകുംവിധം അവഗണിക്കാനാവാത്തതാണ്.സ്ത്രീ വീടിന് പുറത്തുപോയി തൊഴിലിലേര്‍പ്പെടുന്നതിനെയോ സേവനവൃത്തികളില്‍ വ്യാപൃതമാവുന്നതിനെയോ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനെയോ ഇസ്ലാം ഒരു നിലയ്ക്കും വിലക്കുന്നില്ലെന്ന് ഇതും ഇതുപോലുള്ളവയുമായ സംഭവങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് കടകമ്പോളങ്ങളുടെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്വം ഏല്‍പിച്ചിരുന്നത് ശിഫാ ബിന്‍തു അബ്ദില്ലാ എന്ന സ്ത്രീയെയായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. നമ്മുടെ കാലത്തെ ഉപഭോക്തൃസംരക്ഷണ വകുപ്പിന്റെ ഡയറക്ടര്‍ പദവിക്കു സമാനമായ സ്ഥാനമാണത്.സമകാലീന സമൂഹത്തിലും മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലെന്നപോലെ സാമൂഹിക സേവനരംഗത്തും പൊതുജീവിതത്തിലും സജീവമായി പങ്കുവഹിച്ചുവരുന്നുണ്ട്. ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇറാനിയന്‍ സ്ത്രീകള്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അവിടത്തെ യൂനിവേഴ്സിറ്റികളിലെ പ്രഫസര്‍മാരിലും മറ്റു ജീവനക്കാരിലും നാല്‍പതു ശതമാനത്തോളം സ്ത്രീകളാണ്. നഴ്സറി സ്കൂള്‍ തൊട്ട് ഹൈസ്കൂളിലെ അവസാനവര്‍ഷം വരെ അധ്യാപനവൃത്തി പൂര്‍ണമായും നിര്‍വഹിക്കുന്നത് സ്ത്രീകളാണ്. ഇറാനിലെ നല്ലൊരു വിഭാഗം സ്ത്രീകള്‍ സ്വന്തമായി കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവരാണ്. സ്വകാര്യസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉന്നത ജോലിയിലേര്‍പ്പെട്ടവരും നിരവധിയാണ്. ധാരാളം വനിതാ അഡ്വക്കേറ്റുമാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അവിടെ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലായി പതിനൊന്ന് ലക്ഷത്തിലേറെ സ്ത്രീകള്‍ സേവനമനുഷ്ഠിച്ചു വരുന്നു. മാധ്യമരംഗത്തും ഇറാനില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്. ടെലിവിഷന്‍ മേഖലയില്‍ മുപ്പത്തഞ്ചു ശതമാനം സ്ത്രീകളാണ്.ഈജിപ്ത്, സുഡാന്‍ തുടങ്ങി ഇതര മുസ്ലിം നാടുകളിലും ഇസ്ലാമിക മര്യാദകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടു തന്നെ ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. മതപണ്ഡിതന്മാരോ ഇസ്ലാമിക പ്രസ്ഥാനങ്ങളോ ഇതിനെ എതിര്‍ക്കാറില്ലെന്നതും ശ്രദ്ധേയമത്രെ. ഈ വിധം പൊതു ജീവിതത്തില്‍ സജീവമായി പങ്കുവഹിക്കാന്‍ അനുവദിക്കുമ്പോഴും സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ ചുമതല ഗൃഹഭരണവും കുട്ടികളുടെ സംരക്ഷണവുമാണെന്ന കാര്യം ഇസ്ലാം ഊന്നിപ്പറയുന്നു. അതവഗണിക്കുന്നത് അത്യന്തം അപകടകരവും ദൂരവ്യാപകമായ വിപത്തുകള്‍ക്ക് നിമിത്തവുമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;സ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#000000;"&gt;&lt;span style="font-size:130%;"&gt;ഈ ചോദ്യത്തിന് ഇരുപതാം നൂറ്റാണ്ട് കണ്ട പ്രമുഖ പണ്ഡിതന്മാരിലൊരാളായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി നല്‍കിയ വിശദീകരണം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. അദ്ദേഹം എഴുതുന്നു: "മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിത്തീര്‍പ്പും ശിഫാഇനെയാണ് ഉമറുല്‍ ഫാറൂഖ് ഏല്‍പിച്ചിരുന്നത്. അവരവിടെ നിയമലംഘനങ്ങള്‍ തടയുകയും നീതി നടപ്പാക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തത് ആണ്‍-പെണ്‍ഭേദമന്യേ എല്ലാവര്‍ക്കുമിടയിലായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഖലീഫ അവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.സ്ത്രീകളെ രാഷ്ട്രനേതൃത്വമോ ഭരണാധികാരമോ ഏല്‍പിച്ചുകൊടുക്കാന്‍ മോഹിച്ചു നടക്കുന്ന കൂട്ടത്തിലൊന്നുമല്ല ഞാന്‍. ഒരു കാര്യമേ നാം ആഗ്രഹിക്കുന്നുള്ളൂ. സമൂഹത്തിലെ ഏറ്റവും അനുയോജ്യനായ ആള്‍ രാജ്യത്തിന്റെയും രാജ്യഭരണത്തിന്റെയും നേതൃത്വത്തില്‍ വരണം.'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു' എന്ന പ്രവാചകവചനമുണ്ടല്ലോ. അപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള അധികാരം സ്ത്രീയെ ഏല്‍പിക്കുന്നത് പരാജയകാരണമാവില്ലേയെന്ന് ചോദിച്ചേക്കാം. ഇവിടെ ഈ പ്രവാചകവചനത്തെ സംബന്ധിച്ച് അല്‍പം ആഴത്തില്‍ ആലോചിക്കാന്‍ നാമാഗ്രഹിക്കുന്നു. പ്രവാചകവചനം സ്വീകാര്യം തന്നെ. എന്നാല്‍ അതിന്റെ ആശയം എന്തായിരിക്കും?ഇസ്ലാമിക മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സാമ്രാജ്യം നിലംപൊത്തിക്കൊണ്ടിരുന്നപ്പോള്‍ അവിടെ ഭരണം നടത്തിയിരുന്നത് അഭിശപ്തമായ രാജവാഴ്ചയും ഏകാധിപത്യവുമായിരുന്നു. വിഗ്രഹാരാധനയിലധിഷ്ഠിതമായ മതം, കൂടിയാലോചന അചിന്ത്യമായ രാജകുടുംബം, മരണം വിധിക്കപ്പെട്ട അഭിപ്രായ വിമര്‍ശനസ്വാതന്ത്യ്രം, തമ്മിലടിക്കുന്ന രാജകുടുംബങ്ങള്‍, മകന്‍ പിതാവിനെയും സഹോദരന്‍ സഹോദരനെയും വകവരുത്തുന്ന അധികാരക്കൊതി, സര്‍വോപരി എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങി കഴിയുന്ന പ്രതികരണശേഷി അറിയാത്ത ജനത!മുസ്ലിം മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സൈന്യം പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിയുകയും രാജ്യാതിര്‍ത്തി ചുരുങ്ങിച്ചുരുങ്ങി വരികയുമായിരുന്നു. അപ്പോഴുമവര്‍ക്ക് പ്രാപ്തനായ ഒരാളെ രാജ്യഭരണം ഏല്‍പിക്കാനായില്ല. രാജഭരണത്തിന്റെ ഭാഗമായി അവിവേകിയായ ഒരു സ്ത്രീയെ അധികാരത്തില്‍ വാഴിക്കുകയായിരുന്നു. ഇത് ആ രാജ്യത്തിന്റെയും സാമ്രാജ്യത്തിന്റെയും എന്നന്നേക്കുമായുള്ള തിരോധാനം വിളിച്ചറിയിക്കുന്നതായിരുന്നു. ദീര്‍ഘവീക്ഷകനും സൂക്ഷ്മജ്ഞാനിയുമായ പ്രവാചകന്‍ ഇതേ പ്പറ്റിയുള്ള തന്റെ വിലയിരുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തുകയായിരുന്നു. 'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയമടഞ്ഞതുതന്നെ.'നേരെ മറിച്ച് ആ അവസരം പേര്‍ഷ്യന്‍ഭരണം കൂടിയാലോചനയിലധിഷ്ഠിതവും ഭരണാധികാരിയായ വനിത ഗോള്‍ഡാമീറിനെപ്പോലൊരാളാവുകയും സൈനിക തീരുമാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ കരങ്ങളില്‍ ആയിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രവാചകന്റെ വിലയിരുത്തല്‍ മറ്റൊരു വിധത്തിലായിരുന്നേനെ.''ഉപര്യുക്ത പ്രവാചകവചനത്തെ സംബന്ധിച്ച് ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഈ നബിവചനം സ്ത്രീകളെ ഭരണനേതൃത്വത്തില്‍നിന്നും മാറ്റിനിര്‍ത്താനുള്ള തെളിവായി വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും പല പണ്ഡിതന്‍മാരും ഇതിനോട് യോജിക്കുന്നില്ല. നബിയുടെ കാലത്തെ പേര്‍ഷ്യന്‍ ഭരണാധികാരികള്‍ പ്രവാചകനോടും അദ്ദേഹം അവരുടെ അടുത്തേക്കയച്ച ദൂതനോടും കൊടിയ ശത്രുത കാണിച്ചവരായിരുന്നു. അതിനാല്‍ പേര്‍ഷ്യക്കാര്‍ ഖുസ്രുവിന്റെ പുത്രിയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ച വാര്‍ത്തയോടുള്ള പ്രതികരണത്തെ, രാഷ്ട്രത്തിന്റെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട ലിംഗപ്രശ്നത്തിന്റെ വിശദീകരണമായല്ല, ആ മര്‍ദകസാമ്രാജ്യത്തിന്റെ ആസന്നപതനത്തെ സംബന്ധിച്ച പ്രവചനമെന്ന നിലയിലാണ് കാണേണ്ടത്. നബിയുടെ പ്രവചനം പിന്നീട് പുലരുകയും ചെയ്തു... അതിനാല്‍ ഈ നബിവചനം സ്ത്രീകളെ രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തില്‍നിന്നും ഒഴിച്ചുനിര്‍ത്തിയേ പറ്റൂ എന്നുള്ളതിന് തെളിവാകുന്നില്ല.''അതിനാല്‍ സ്ത്രീയെ ഭരണനേതൃത്വത്തില്‍നിന്ന് വിലക്കുന്ന വ്യക്തവും ഖണ്ഡിതവുമായ ഖുര്‍ആന്‍ വാക്യമോ പ്രവാചക വചനമോ ഇല്ല. എങ്കിലും വളരെ അനിവാര്യ സാഹചര്യമില്ലെങ്കില്‍ അതൊഴിവാക്കുന്നതാണുത്തമം. ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ വിശദീകരിക്കുന്നതില്‍ പ്രസിദ്ധിയാര്‍ജിച്ച പ്രമുഖ നിയമപണ്ഡിതന്‍ അബൂയഅ്ലാ രാഷ്ട്രത്തലവന്റെ യോഗ്യതകളില്‍ 'പുരുഷനായിരിക്കുക' എന്നൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അല്‍ഖാസിമി നിരീക്ഷിക്കുന്നു. ഇവിടെ പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമിലെ രാഷ്ട്രത്തലവന്‍ വെറുമൊരു ചടങ്ങു തലവനല്ല. അദ്ദേഹം നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്നു. ചിലപ്പോള്‍ നിരന്തരം യാത്രചെയ്യുന്നു. ഇതര രാഷ്ട്രത്തലവന്‍മാരുമായി- അവര്‍ പലപ്പോഴും പുരുഷന്‍മാരായിരിക്കും- കൂടിയാലോചന നടത്തുന്നു; പലപ്പോഴും രഹസ്യ സംഭാഷണങ്ങളും. സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളും ബാധ്യതകളും ദുര്‍വഹമായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ശരിയായ പരസ്പരബന്ധങ്ങളെ സംബന്ധിച്ച് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങളോട് അവ പൊരുത്തപ്പെടുകയില്ല.''ഇത് രാഷ്ട്രത്തിന്റെ പരമോന്നത പദവിയെ സംബന്ധിച്ചു മാത്രം ബാധകമാകുന്ന കാര്യമാണ്. സ്ത്രീ അതിനുതാഴെയുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിനെയോ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയോ ഇസ്ലാംവിലക്കുന്നില്ല. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിലെ വൈസ് പ്രസിഡന്റുമാരിലൊരാളും അവിടത്തെ എം.പി.മാരില്‍ പതിനാലു പേരും വനിതകളാണ്. ഇതര മുസ്ലിം നാടുകളുടെ സ്ഥിതിയും ഭിന്നമല്ല.എങ്കിലും സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ബാധ്യത വീടിന്റെ ഭരണവും മാതൃത്വപരമായ ഉത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണവുമാണെന്ന കാര്യം വിസ്മരിക്കാവതല്ല. വരുംതലമുറകളെ യഥാവിധി വാര്‍ത്തും വളര്‍ത്തിയുമെടുക്കുകയെന്നതിനെ ഇസ്ലാം ഒട്ടും നിസ്സാരമായിക്കാണുന്നില്ലെന്നു മാത്രമല്ല, അതിപ്രധാന കൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. മാതൃത്വം ഭൂമിയില്‍ ഏറ്റവും ആദരണീയവും മഹിതവുമാവാനുള്ള കാരണവും അതുതന്നെ.&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-301039625031606116?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/301039625031606116/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_4050.html#comment-form' title='5 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/301039625031606116'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/301039625031606116'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_4050.html' title='പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-8459177280608116349</id><published>2010-01-19T16:49:00.006+05:30</published><updated>2010-01-23T18:12:26.344+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'>സ്ത്രീയുടെ പദവി ഇസ്ലാമില്‍</title><content type='html'>&lt;span style="font-size:100%;"&gt;&lt;span style="color:#ffffff;"&gt;&lt;span style="color:#ff0000;"&gt;&lt;span style="font-size:130%;"&gt;ഇസ്ലാമില്‍ സ്ത്രീ-പുരുഷ സമത്വമുണ്ടോ? സ്ത്രീയുടെ പദവി പുരുഷന്റേതിനേക്കാള്‍ വളരെ താഴെയല്ലേ?&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#000000;"&gt;&lt;span style="font-size:130%;"&gt;മനുഷ്യര്‍ പല തരക്കാരാണ്. മനുഷ്യരിലെ അവസ്ഥാവ്യത്യാസമനുസരിച്ച് അവരുടെ സ്ഥാനപദവികളിലും അവകാശ-ബാധ്യതകളിലും അന്തരമുണ്ടാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതുപോലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലും ശാരീരികവും മാനസികവുമായ അന്തരമുണ്ട്. പുരുഷന്‍ എത്രതന്നെ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനും സാധ്യമല്ലല്ലോ. സ്ത്രീ, പുരുഷനില്‍നിന്ന് വ്യത്യസ്തമായി മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ ആര്‍ത്തവവും അതിന്റെ അനിവാര്യതയായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും അനുഭവിക്കുന്നു. കായികമായി പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്തനും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ കഴിവുറ്റവനുമാണ്.പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പ്രമുഖ ശരീര ശാസ്ത്രജ്ഞനായ ഹാവ്ലോക് എല്ലിസ് പറയുന്നു: "പുരുഷന്‍ അവന്റെ കൈവിരല്‍ത്തുമ്പു വരെ പുരുഷന്‍ തന്നെയാണ്. സ്ത്രീ കാല്‍വിരല്‍ത്തുമ്പുവരെ സ്ത്രീയും''.ശരീരഘടനയിലെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രെ. അതിനാല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സമ്പൂര്‍ണ സമത്വം അപ്രായോഗികമാണ്, പ്രകൃതിവിരുദ്ധവും.മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം നല്കിയ ജീവിതവ്യവസ്ഥയാണ് ഇസ്ലാം. അതിനാലത് മനുഷ്യപ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്നതും പൊരുത്തപ്പെടുന്നതുമത്രെ. ഇസ്ലാം സ്ത്രീയെയും പുരുഷനെയും അവകാശ-ബാധ്യതകളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന രണ്ടു ശത്രുവര്‍ഗമായല്ല കാണുന്നത്. ഒരേ വര്‍ഗത്തിലെ അന്യോന്യം സഹകരിച്ചും ഇണങ്ങിയും കഴിയുന്ന, കഴിയേണ്ട രണ്ട് അംഗങ്ങളായാണ്. അല്ലാഹു അറിയിക്കുന്നു: "നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണ്''(ഖുര്‍ആന്‍ 4:25). പ്രവാചകന്‍ പറഞ്ഞു: "സ്ത്രീകള്‍ പുരുഷന്മാരുടെ ഭാഗം തന്നെയാണ്''(അബൂദാവൂദ്).അതിനാല്‍ സ്ത്രീപുരുഷന്മാരുടെ പദവികളെ ഗണിത ശാസ്ത്രപരമായി വിശകലനം ചെയ്യുക സാധ്യമല്ല. ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ക്കാണ് മുന്‍ഗണനയെങ്കില്‍ മറ്റു ചിലതില്‍ സ്ത്രീകള്‍ക്കാണ്. തദ്സംബന്ധമായ ഇസ്ലാമിന്റെ സമീപനം ഇങ്ങനെ സംഗ്രഹിക്കാം:1. അല്ലാഹുവിങ്കല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ എന്തെങ്കിലും അന്തരമോ വിവേചനമോ ഇല്ല. അവന്റെയടുക്കല്‍ സമ്പൂര്‍ണ സമത്വവും തുല്യതയും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു."പുരുഷനാവട്ടെ സ്ത്രീയാവട്ടെ, ആരു സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നുവോ, ഈ ലോകത്ത് അവര്‍ക്ക് നാം വിശുദ്ധജീവിതം നല്‍കും. പരലോകത്ത് അവരുടെ ശ്രേഷ്ഠവൃത്തികളുടെ അടിസ്ഥാനത്തില്‍ നാമവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും''(16: 97). "പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നതാരോ, അവര്‍ സ്വര്‍ഗാവകാശികളായിരിക്കും''(40: 40). "അവരുടെ നാഥന്‍ അവരോട് ഉത്തരമേകി: സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കര്‍മത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ''(3:195).2. ഭൂമിയില്‍ ഏറ്റവുമധികം ആദരവ് അര്‍ഹിക്കുന്നത് സ്ത്രീയാണ്. മാതൃത്വത്തോളം മഹിതമായി മറ്റൊന്നും ലോകത്തില്ല. തലമുറകള്‍ക്ക് ജന്മം നല്‍കുന്നത് അവരാണ്. ആദ്യ ഗുരുക്കന്മാരും അവര്‍തന്നെ. മനുഷ്യന്റെ ജനനത്തിലും വളര്‍ച്ചയിലും ഏറ്റവുമധികം പങ്കുവഹിക്കുന്നതും പ്രയാസമനുഭവിക്കുന്നതും മാതാവാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവുമധികം അനുസരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ്.ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന് ചോദിച്ചു: "ദൈവദൂതരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?'' അവിടന്ന് അരുള്‍ ചെയ്തു: "നിന്റെ മാതാവ്''. അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പ്രതിവചിച്ചു: "നിന്റെ മാതാവ്''. അയാള്‍ വീണ്ടും ചോദിച്ചു: "പിന്നെ ആരാണ്'' നബി അറിയിച്ചു: "നിന്റെ മാതാവ് തന്നെ.'' അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പറഞ്ഞു: "നിന്റെ പിതാവ്''(ബുഖാരി, മുസ്ലിം).വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളെ ഒരുമിച്ച് പരാമര്‍ശിച്ച ഒന്നിലേറെ സ്ഥലങ്ങളില്‍ എടുത്തുപറഞ്ഞത് മാതാവിന്റെ സേവനമാണ്. "മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമക്കുന്നത്. അവന്റെ മുലകുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദികാണിക്കണം''(31:14). "മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത്''(46:15). അതിനാല്‍ ഇസ്ലാമികവീക്ഷണത്തില്‍ പ്രഥമസ്ഥാനവും പരിഗണനയും മാതാവെന്ന സ്ത്രീക്കാണ്.3. പുരുഷന്മാരേക്കാള്‍ വിവേകപൂര്‍വവും ഉചിതവുമായ സമീപനം സ്വീകരിക്കാന്‍ സാധിക്കുന്ന സ്ത്രീകളുണ്ടെന്ന് ഖുര്‍ആന്‍ ഉദ്ധരിക്കുന്ന ശേബാരാജ്ഞിയുടെ ചരിത്രം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സുലൈമാന്‍ നബിയുടെ സന്ദേശം ലഭിച്ചപ്പോള്‍ അവര്‍ തന്റെ കൊട്ടാരത്തിലുള്ളവരുമായി എന്തുവേണമെന്ന് കൂടിയാലോചിച്ചു. വ്യക്തവും യുക്തവുമായ നിലപാട് സ്വീകരിക്കാനവര്‍ക്ക് സാധിച്ചില്ല. പക്വമായ അഭിപ്രായവും സമീപനവുമുണ്ടായത് ശേബാ രാജ്ഞിയുടെ ഭാഗത്തുനിന്നു തന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (27: 29,44).4. ആദ്യപാപത്തിന്റെ കാരണക്കാരി സ്ത്രീയാണെന്ന ജൂത-ക്രൈസ്തവ സങ്കല്‍പത്തെ ഇസ്ലാം തീര്‍ത്തും നിരാകരിക്കുന്നു. ദൈവശാസന ലംഘിച്ച് ആദമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഖുര്‍ആന്‍ ഇതിന്റെ കുറ്റം പ്രധാനമായും ചുമത്തുന്നത് ആദമിലാണ്, ഹവ്വയിലല്ല. "അങ്ങനെ ആദമും പത്നിയും ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. തദ്ഫലമായി അപ്പോള്‍തന്നെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും തോട്ടത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ മറയ്ക്കാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചു. പിന്നീട് ആദമിനെ തന്റെ നാഥന്‍ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും സന്മാര്‍ഗമേകുകയും ചെയ്തു''(20:121-122)."നാം ഇതിനു മുമ്പ് ആദമിന് കല്‍പന കൊടുത്തിരുന്നു. പക്ഷേ, ആദം അത് മറന്നു. നാം അയാളില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല''(20:115). ആദിപാപത്തിന്റെ കാരണക്കാരി പെണ്ണാണെന്ന പരമ്പരാഗതധാരണയെ ഖുര്‍ആനിവിടെ പൂര്‍ണമായും തിരുത്തുന്നു.5. ഭോഗാസക്തിക്കടിപ്പെട്ട ഭൌതിക സമൂഹങ്ങള്‍ പലപ്പോഴും സ്ത്രീകളെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കുക മാത്രമല്ല, പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്താറുമുണ്ട്. സമകാലീന സമൂഹത്തിലെ സ്ഥിതിയും ഭിന്നമല്ല. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പ്രഥമസ്ഥാനം തമിഴ്നാടിനാണ്. അവിടത്തെ സേലം ജില്ലയിലെ ഉശിലാംപെട്ടി ശിശുഹത്യക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ്. അവിടെ പ്രസവിച്ചത് പെണ്ണിനെയാണെന്നറിഞ്ഞാല്‍ ഭര്‍ത്താവ് കാണാന്‍ പോലും വരില്ല. കൊന്നുകളഞ്ഞിട്ടുവാ എന്ന അറിയിപ്പാണ് കിട്ടുക. അതിനാല്‍ വീട്ടുകാര്‍ കുട്ടിയുടെ കഥ കഴിച്ചശേഷം തള്ളയെ ഭര്‍ത്തൃഭവനത്തിലേക്കയക്കുന്നു.പെണ്‍കുഞ്ഞുങ്ങള്‍ പിറക്കാതിരിക്കാന്‍ അവരെ ഗര്‍ഭപാത്രത്തില്‍വെച്ച് കൊലപ്പെടുത്തുന്ന രീതി ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും വളരെ വ്യാപകമത്രെ. "ഇന്ത്യയില്‍ ഭ്രൂണഹത്യക്കിരയായി ഒരു വര്‍ഷം അമ്പത് ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് ഇരുപത് ലക്ഷമാണ്.ഈ ക്രൂരകൃത്യം നബിതിരുമേനിയുടെ ആഗമന കാലത്ത് അറേബ്യയിലെ ചില ഗോത്രങ്ങളിലും നിലനിന്നിരുന്നു. ഖുര്‍ആന്‍ പറയുന്നു: "അവരിലൊരാള്‍ക്ക് പെണ്‍കുട്ടി പിറന്നതായി സുവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തിരുളുന്നു. അവന്‍ ജനങ്ങളില്‍നിന്ന് ഒളിച്ചു നടക്കുന്നു; ഈ ചീത്ത വാര്‍ത്ത അറിഞ്ഞശേഷം ആരെയും അഭിമുഖീകരിക്കാതിരിക്കാന്‍. മാനഹാനി സഹിച്ച് അതിനെ വളര്‍ത്തേണമോ അതോ അവളെ ജീവനോടെ കുഴിച്ചുമൂടേണമോ എന്ന് അയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു''(16: 58, 59).ഇസ്ലാം ഇതിനെ കഠിനമായി വിലക്കുകയും ഗുരുതരമായ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട്, അവളെന്ത് അപരാധത്തിന്റെ പേരിലാണ് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന' വിചാരണനാളിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന താക്കീത് നല്‍കുകയും ചെയ്തു (81: 8,9).ഇങ്ങനെ ഇസ്ലാം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. പെണ്‍കുഞ്ഞുങ്ങളെ ഹനിക്കുന്ന ഹീനവൃത്തിക്ക് അറുതിവരുത്തി.6. എക്കാലത്തും എവിടെയും അവഗണിക്കപ്പെടുന്ന വിഭാഗമാണ് സ്ത്രീകളെന്നതിനാല്‍ ഇസ്ലാം അവര്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കി. പ്രവാചകന്‍ പറഞ്ഞു: "ഒരാള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ടാവുകയും അയാളവരെ നല്ലനിലയില്‍ പരിപാലിക്കുകയും ചെയ്താല്‍ അവര്‍ കാരണമായി അയാള്‍ സ്വര്‍ഗാവകാശിയായിത്തീരും''(ബുഖാരി)."മൂന്നു പെണ്‍മക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ധമനുഭവിക്കുന്നവന് സ്വര്‍ഗം ലഭിക്കാതിരിക്കില്ല'' (ത്വഹാവി). "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്റാനി).ഈ വിധം പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിച്ചുള്ള സ്ഥാനപദവികളും അവകാശ-ബാധ്യതകളുമാണ് ഇസ്ലാം സ്ത്രീപുരുഷന്മാര്‍ക്ക് കല്‍പിക്കുന്നത്. അതുകൊണ്ടുതന്നെ മാതൃത്വത്തിന് മഹത്വമേകുകയും അതിനെ അത്യധികം ആദരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ഏറ്റവും വലിയ സവിശേഷതയും മാതൃത്വമത്രെ. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ധനായ തിയോഡര്‍ റൈക്ക് 'സ്ത്രീ- പുരുഷന്മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ മാതൃത്വത്തിലഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: "ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട് അനുഗൃഹീതരാണ്. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശി വേരറ്റുപോകും. മക്കള്‍ക്ക് ജന്മം നല്‍കുന്നത് ഞങ്ങളാണ്. വരുംതലമുറകളുടെ സാന്നിധ്യം അതുവഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു''.എന്നാല്‍ പെണ്ണ് പോലും ഇന്ന് മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി ബോധവതിയല്ല. താന്‍ ഇത്ര കുട്ടികളെ ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും പോറ്റിവളര്‍ത്തുകയും ചെയ്തിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളിന്ന് വളരെ വിരളമാണ്. മനുഷ്യന്റെ വിലയിടിവാണിതിനു കാരണം. മനുഷ്യന്‍ ഈ വിധം തീരേ വില കുറഞ്ഞ വസ്തുവായി മാറിയതിനാല്‍ അവനെ ഗര്‍ഭം ചുമക്കുന്നതും പ്രസവിക്കുന്നതും ഹോട്ടലിലെ റിസപ്ഷനിസ്റിന്റെ ജോലിയേക്കാള്‍ തരംതാണതായി സ്ത്രീകള്‍ക്ക് തോന്നി. അതിനാല്‍ പലര്‍ക്കുമിന്ന് ഗര്‍ഭം ചുമക്കാനും പ്രസവിക്കാനും മടിയാണ്. അഥവാ ഒന്നോ രണ്ടോ കുഞ്ഞിന് ജന്മം നല്‍കിയാല്‍ തന്നെ വേണ്ട രീതിയില്‍ വളര്‍ത്താനവര്‍ ഒരുക്കമല്ല. അവരുടെ സംരക്ഷണം ആയമാരെ ഏല്‍പിക്കുന്നു. അവര്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് മാസംതോറും ലഭിക്കുന്ന വേതനം പ്രതീക്ഷിച്ചാണ്. അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് പറഞ്ഞപോലെ മാതാപിതാക്കള്‍ക്ക് മക്കള്‍ വ്യക്തിത്വമുള്ള അസ്തിത്വമാണ്; ആയമാര്‍ക്ക് സാധനങ്ങളില്‍ ഒരു സാധനവും. അതിനാല്‍ ആയമാര്‍ അവരെ കളിപ്പിക്കുന്നത് യന്ത്രങ്ങളുടെ ചക്രങ്ങള്‍ തിരിക്കുന്നതുപോലെയും കുളിപ്പിക്കുന്നത് യന്ത്രങ്ങള്‍ തേച്ചുമിനുക്കുന്നതുപോലെയും തീര്‍ത്തും നിര്‍വികാരമായിരിക്കും.മാതൃത്വം അവഗണിക്കപ്പെട്ടതിന്റെ അനിവാര്യമായ ദുരന്തം ലോകമെങ്ങുമിന്ന് പ്രകടമാണ്. സോവിയറ്റ് ഭരണാധികാരിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ വിശ്വവിഖ്യാതമായ പെരിസ്ത്രോയിക്കയില്‍ എഴുതുന്നു: "ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ വര്‍ഷങ്ങളില്‍ അമ്മയെന്ന നിലയിലും ഗൃഹനായികയെന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാവാത്ത ജോലിയും സ്ത്രീകള്‍ക്കുള്ള സ്ഥാനത്തുനിന്ന് ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ പ്രത്യേകാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിലേര്‍പ്പെടുകയും നിര്‍മാണ സ്ഥലങ്ങളിലും ഉല്‍പാദനങ്ങളിലും സേവനതുറകളിലും പണിയെടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ അവരുടെ ദൈനംദിന കടമകള്‍ നിര്‍വഹിക്കുന്നതിന് -വീട്ടു ജോലി, കുട്ടികളെ വളര്‍ത്തല്‍, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍-മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റങ്ങളുടെ ധാര്‍മിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്ക് - ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനു തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലയ്ക്കുള്ള അവരുടെ തനിയായ ദൌത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്തു ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി, പത്രങ്ങളിലും പൊതു സംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്''.സ്ത്രീയുടെ ശാരീരിക സവിശേഷതകള്‍ പരിഗണിക്കുകയോ മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുകയോ ചെയ്യാത്ത പ്രകൃതിവിരുദ്ധമായ ഏതു വ്യവസ്ഥിതിയിലും മനുഷ്യന്റെ വിലയിടിയുകയും മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുകയും കുടുംബഘടന ശിഥിലമാവുകയും സമൂഹത്തില്‍നിന്ന് സമാധാനം വിടപറയുകയും വ്യക്തികള്‍ ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട് ഏകാന്തതയുടെ കൊടിയ വ്യഥക്ക് വിധേയരാവുകയും ചെയ്യുക അനിവാര്യമാണ്. പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിക്കുന്ന ഇസ്ലാമിക വ്യവസ്ഥ ഇത്തരം ന്യൂനതകളില്‍നിന്ന് തീര്‍ത്തും മുക്തവും പ്രതിസന്ധികള്‍ക്കിടവരുത്താത്തതുമത്രെ.&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-8459177280608116349?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/8459177280608116349/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_19.html#comment-form' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/8459177280608116349'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/8459177280608116349'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_19.html' title='സ്ത്രീയുടെ പദവി ഇസ്ലാമില്‍'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-2398450720739151372</id><published>2010-01-03T13:05:00.007+05:30</published><updated>2010-01-20T19:40:32.563+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംവാദം'/><title type='text'>മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരേ?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://www.artfromthesoul.com/BirthandSower/Congratulations-on-your-addition-Girl.jpg"&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;span class="Apple-style-span" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2pxfont-family:AnjaliOldLipi;" &gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#ff0000;"&gt;"മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട്? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത്? അങ്ങനെയാണെങ്കില്‍ തന്നെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാന്‍ കാരണമെന്ത്?''&lt;/span&gt;&lt;/span&gt;&lt;/span&gt; &lt;div&gt;&lt;span class="Apple-style-span"   style="font-family:AnjaliOldLipi;color:#ffffff;"&gt;&lt;span class="Apple-style-span" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2pxfont-size:large;" &gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0);font-size:13;" &gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"&gt;&lt;span style="color:#000000;"&gt;മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം തന്റെ സമഗ്രമായ ഈ ജീവിതവ്യവസ്ഥ കാലദേശഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങള്‍ക്കും സമ്മാനിച്ചിട്ടുണ്ട്. തന്റെ സന്ദേശവാഹകരിലൂടെയാണത് അവതരിപ്പിച്ചത്. എല്ലാ ദൈവദൂതന്മാരും മനുഷ്യരാശിക്കു നല്‍കിയ ജീവിതാദര്‍ശം മൌലികമായി ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: "എല്ലാ സമുദായങ്ങളിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ ദൈവത്തെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കുക. പരിധിലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക.''(ഖുര്‍ആന്‍ 16: 36)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"&gt;&lt;span style="color:#000000;"&gt;അങ്ങനെ ഒരു ജനതയില്‍ ദൈവദൂതന്‍ നിയോഗിതനാകുന്നു. തന്റെ ജനതയെ ദൈവികസന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അപ്പോള്‍ അവരിലൊരു വിഭാഗം അദ്ദേഹത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. അവശേഷിക്കുന്നവര്‍ പൂര്‍വികാചാരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ദൈവദൂതന്റെ വിയോഗാനന്തരം ഹ്രസ്വമോ ദീര്‍ഘമോ ആയ കാലം കഴിയുന്നതോടെ അദ്ദേഹത്തിന്റെ അനുയായികള്‍തന്നെ ദൈവിക സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നു. പണ്ഡിത പുരോഹിതന്മാര്‍ അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്തുന്നു. ആവിധം സമൂഹം സത്യശുദ്ധമായ ദൈവപാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ വീണ്ടും ദൈവദൂതന്‍ നിയോഗിതനാവുന്നു. സമൂഹത്തിലെ ഒരുവിഭാഗം അദ്ദേഹത്തെ പിന്തുടരുകയും മറ്റുള്ളവര്‍ പഴയ സമ്പ്രദായങ്ങളില്‍തന്നെ നിലകൊള്ളുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ഒരു മതാനുയായികളായും അല്ലാത്തവര്‍ മറ്റൊരു മതക്കാരായും അറിയപ്പെടുന്നു. യഥാര്‍ഥത്തില്‍ എല്ലാ ദൈവദൂതന്മാരും ജനങ്ങളെ ക്ഷണിച്ചത് ഒരേ സ്രഷ്ടാവിലേക്കും അവന്റെ ജീവിതവ്യവസ്ഥയിലേക്കുമാണ്. ഇസ്രായേല്യര്‍ ദൈവികസന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ മോശെ പ്രവാചകന്‍ നിയോഗിതനായി. പിന്നീട് അദ്ദേഹത്തിന്റെ അനുയായികള്‍ വഴിപിഴച്ചപ്പോള്‍ യേശു നിയോഗിതനായി. യേശുവിന്റെ ക്ഷണം നിരാകരിച്ച് തങ്ങളുടെ ദുരാചാരങ്ങളിലുറച്ചുനിന്നവര്‍ ജൂതന്മാരായി അറിയപ്പെട്ടു. യേശുവിനെ പിന്തുടര്‍ന്നുവന്നവര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നു. ഈവിധം സമൂഹം സത്യപാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയോഗിതരാവുന്ന പുതിയ പ്രവാചകന്മാരെ അനുധാവനം ചെയ്യാതെ പൂര്‍വികാചാരങ്ങളെ പിന്തുടര്‍ന്നതിനാലാണ് ലോകത്ത് വിവിധ മതങ്ങളും അവയ്ക്കിടയില്‍ ഭിന്നതയും വൈരുധ്യങ്ങളും ഉണ്ടായത്.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#ff0000;"&gt;"നദികള്‍ പലയിടങ്ങളിലും നിന്നാരംഭിച്ച് പല വഴികളിലൂടെ ഒഴുകി സമുദ്രത്തിലെത്തുന്നു. ആ വിധം മനുഷ്യന്‍ വ്യത്യസ്ത മാര്‍ഗമവലംബിച്ച് ദൈവത്തിലെത്തുന്നു. അതിനാല്‍ ശ്രീനാരായണഗുരു പറഞ്ഞപോലെ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്നതല്ലേ ശരി?''&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"&gt;&lt;span style="color:#000000;"&gt;ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടാനുള്ള പാതയാണല്ലോ മതം. തന്നിലേക്ക് വന്നുചേരാനുള്ള വഴിയേതെന്ന് നിശ്ചയിക്കേണ്ടത് സ്രഷ്ടാവായ ദൈവം തന്നെയാണ്. അതവന്‍ നിശ്ചയിക്കുകയും തന്റെ ദൂതന്മാരിലൂടെ മാനവസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"&gt;&lt;span style="color:#000000;"&gt;പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഒരേസമയം സത്യമാവുക സാധ്യമല്ലെന്നത് സുവിദിതമാണല്ലോ. ഗണിതശാസ്ത്രത്തില്‍ രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാണെന്നത് ശരിയാണ്. മൂന്നാണെന്നതും അഞ്ചാണെന്നതും തെറ്റാണ്. ഓക്സിജനും ഹൈഡ്രജനും കൂടിച്ചേര്‍ന്നാല്‍ വെള്ളമുണ്ടാകുമെന്നത് സത്യമാണ്. മദ്യമുണ്ടാകുമെന്നത് അസത്യമാണ്. ഇവ്വിധം തന്നെ മതത്തില്‍ സത്യവും അസത്യവും ഏതെന്നത് മൌലിക പ്രധാനമാണ്. അദ്വൈതമാണ് സത്യമെന്നും ദ്വൈതം അസത്യമാണെന്നും ശ്രീശങ്കരാചാര്യര്‍ പറയുന്നു. ദ്വൈതമാണ് സത്യമെന്നും അദ്വൈതം അസത്യമാണെന്നും മാധ്വാചാര്യര്‍ സ്ഥാപിക്കുന്നു. ഇത് രണ്ടും അസത്യമാണെന്നും വിശിഷ്ടാദ്വൈതമാണ് സത്യമെന്നും രാമാനുജാചാര്യര്‍ അവകാശപ്പെടുന്നു. ദൈവാവതാര സങ്കല്പം സത്യമാണെന്ന് വിശ്വസിക്കുന്നവരും അസത്യമാണെന്ന് വിശ്വസിക്കുന്നവരും ഹൈന്ദവ പണ്ഡിതന്‍മാരിലുണ്ട്. പുനര്‍ജന്‍മസങ്കല്പത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഹൈന്ദവ പണ്ഡിതന്‍മാര്‍ തന്നെ ഹിന്ദുമതത്തിലെ വിവിധ വിശ്വാസങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അതിനാല്‍ വിവിധ മതങ്ങളിലെ ഏകദൈവത്വം, ത്രിയേകത്വം, ബഹുദൈവത്വം, ദ്വൈതം, അദ്വൈതം, ഏകദൈവാരാധന, ബഹുദൈവാരാധന, വിഗ്രഹാരാധന, വിഗ്രഹാരാധന കൊടിയ പാപമാണെന്ന വിശ്വാസം, പരലോക വിശ്വാസം, പുനര്‍ജന്മവിശ്വാസം, മനുഷ്യരൊക്കെ പരിശുദ്ധരായാണ് ജനിക്കുന്നതെന്ന വീക്ഷണം, പാപികളായാണ് പിറക്കുന്നതെന്ന പ്രസ്താവം പോലുള്ള കാര്യങ്ങള്‍ ഒരേസമയം സത്യവും ശരിയും സ്വീകാര്യവുമാവുകയില്ല. ആവുമെന്ന് പറയുന്നത് രണ്ടും രണ്ടും നാലാണെന്നതും അഞ്ചാണെന്നതും മൂന്നാണെന്നതും സത്യവും ശരിയുമാണെന്നു പറയുന്നതുപോലെ പരമാബദ്ധമാണ്.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"&gt;&lt;span style="color:#000000;"&gt;അതുകൊണ്ടുതന്നെ മനുഷ്യ ഇടപെടലുകളില്‍നിന്ന് മുക്തമായ, സത്യശുദ്ധമായ ദൈവിക സന്‍മാര്‍ഗം ഏതെന്ന് അന്വേഷിച്ച് കണ്െടത്തി അത് പിന്തുടരുകയാണ് വേണ്ടത്. വിജയത്തിന്റെ വഴിയും അതുതന്നെ. താന്‍ വിശ്വസിക്കുന്ന കാര്യവും അതിനു നേരെ വിരുദ്ധമായതും ഒരേസമയം സത്യവും സ്വീകാര്യവുമാണെന്ന്, ബോധമുള്ള ആരും അംഗീകരിക്കുകയില്ല. കമ്യൂണിസവും മുതലാളിത്തവും ഒരുപോലെ ശരിയും നല്ലതുമാണെന്ന് അവയെക്കുറിച്ചറിയുന്ന അവരുടെ അനുയായികളാരും പറയുകയില്ലല്ലോ.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"&gt;&lt;span style="color:#000000;"&gt;യഥാര്‍ഥത്തില്‍ വേണ്ടത് മനുഷ്യനെ നന്നാക്കുന്ന മതമാണ്. അഥവാ, ഐഹികജീവിതത്തില്‍ മനസ്സിന് സമാധാനവും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സമാധാനവും രക്ഷയും രാഷ്ട്രത്തിന് ക്ഷേമവും ഭദ്രതയും ലോകത്ത് പ്രശാന്തിയും സര്‍വോപരി പരലോകത്ത് നരകത്തില്‍നിന്ന് മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പുവരുത്തുന്ന മതം. മതമില്ലാതെ ഇത് സാധ്യവുമല്ല.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;"ഏത് മതവും സ്വീകരിക്കാമെന്ന് ഖുര്‍ആനില്‍ തന്നെ ഉണ്ടല്ലോ. ഖുര്‍ആന്‍ 2: 62-ല്‍ ഇങ്ങനെ കാണാം: 'ഉറപ്പായി അറിയുക: ഈ പ്രവാചകനില്‍ വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാവുന്നതല്ല'. ഇതിനെക്കുറിച്ച് എന്തു പറയുന്നു?''&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"&gt;&lt;span style="color:#000000;"&gt;യഹൂദരുടെ വംശീയവാദത്തെ നിരാകരിക്കുന്ന വിശുദ്ധവാക്യമാണിത്. തങ്ങളുടെ വംശം മാത്രമാണ് ദൈവത്തിന് പ്രിയപ്പെട്ടവരും സ്വര്‍ഗാവകാശികളുമെന്നായിരുന്നു അവരുടെ അവകാശവാദം. തങ്ങള്‍ എങ്ങനെ ജീവിച്ചാലും രക്ഷപ്രാപിക്കുമെന്നും മറ്റുള്ളവരെല്ലാം നരകാവകാശികളായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: "വംശമോ ജാതിയോ സമുദായമോ അല്ല വിജയനിദാനം; മറിച്ച് ദൈവത്തിലും പരലോകത്തിലുമുള്ള വിശ്വാസവും സല്‍ക്കര്‍മവുമാണ്.''&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"&gt;&lt;span style="color:#000000;"&gt;ദൈവത്തിലും മരണാനന്തര ജീവിതത്തിലും യഥാവിധി വിശ്വസിക്കലും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കലും തന്നെയാണ് ഇസ്ലാം. ആര്‍ ആവിധം ജീവിക്കുന്നുവോ അവര്‍ മുസ്ലിംകളാണ്. അവരുടെ വംശമോ വര്‍ഗമോ ദേശമോ ജാതിയോ ഏതായിരുന്നാലും ശരി. ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിച്ച് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുന്നതോടെ അവര്‍ അവരല്ലാതായിത്തീരുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിതരീതികളിലും സമൂലമായ മാറ്റം സംഭവിക്കുന്നു. പിന്നെ, നിലവിലുള്ള പേരിലവരറിയപ്പെടാനും ഇടയില്ല. അതിനാല്‍ ഖുര്‍ആന്‍ ഇവിടെയും വിജയത്തിന്റെ നിദാനമായി ഊന്നിപ്പറഞ്ഞത് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും തന്നെയാണ്.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;(വിശദീകരണത്തിന് ഡയലോഗ് സെന്റര്‍ പ്രസിദ്ധീകരിച്ച 'സര്‍വമതസത്യവാദം' എന്ന കൃതി കാണുക.)&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-2398450720739151372?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/2398450720739151372/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_7544.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/2398450720739151372'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/2398450720739151372'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_7544.html' title='മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരേ?'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-2090515209597402026</id><published>2010-01-03T12:38:00.007+05:30</published><updated>2010-02-11T14:42:51.590+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിതകള്‍'/><title type='text'>സംഭ്രമം</title><content type='html'>&lt;span class="Apple-style-span" style="LINE-HEIGHT: 28px;font-family:Arial, Helvetica, sans-serif;" &gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;ഇബ്രാഹിം നസ്രല്ല&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;തുടക്കത്തില്‍ കുതിരകള്‍ പറയുന്നു, ഞങ്ങള്‍ ഇനി സമതലങ്ങള്‍ തേടുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px;font-family:Arial, Helvetica, sans-serif;" &gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;കഴുകന്‍മാര്‍ പറയുന്നു, ഞങ്ങള്‍ ഇനിയും പര്‍വതശ്രംഗങ്ങള്‍ തേടുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px;font-family:Arial, Helvetica, sans-serif;" &gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;പാമ്പുകള്‍ പറയുന്നു, ഞങ്ങള്‍ ഇനിയും മാളങ്ങള്‍ തേടുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px;font-family:Arial, Helvetica, sans-serif;" &gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;പക്ഷെ, മനുഷ്യര്‍ ഇപ്പോഴും സംഭ്രമത്തില്‍ തന്നെ......................... &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span style="font-size:130%;"&gt;വിവ: പി എ നാസിമുദ്ദിന്‍ &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-2090515209597402026?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='related' href='http://sandeshammag.blogspot.com/p/blog-page.html' title='സംഭ്രമം'/><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/2090515209597402026/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_03.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/2090515209597402026'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/2090515209597402026'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post_03.html' title='സംഭ്രമം'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-1754569241153412068</id><published>2010-01-03T11:29:00.006+05:30</published><updated>2010-01-23T18:18:48.969+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിതകള്‍'/><title type='text'>വ്യാഖ്യാനങ്ങള്‍</title><content type='html'>&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"   style="font-family:Arial, Helvetica, sans-serif;color:#ffff33;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px;font-size:medium;" &gt;&lt;/span&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"  style="font-size:small;"&gt;&lt;/span&gt;&lt;span class="Apple-style-span"  style="color:#ffffff;"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#000000;"&gt;മൌരിദ്‌ ബര്ഗൂസി&lt;/span&gt; &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px;font-family:Arial, Helvetica, sans-serif;" &gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ഒരു കാപ്പിക്കടയില്‍ കവി ഇരിക്കുന്നു&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;എഴുതിക്കൊണ്ട് :&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;പ്രായം ചെന്ന സ്ത്രീ വിചാരിക്കുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;അയാള്‍ അമ്മക്ക് കത്തെഴുതുകയാവും &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;യുവതി വിചാരിക്കുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ഗേള്‍ ഫ്രെണ്ടിനുള്ള കത്തായിരിക്കും &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;കുട്ടി വിചാരിക്കുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ചിത്രം വരക്കുകയായിരിക്കും &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ബിസിനസുകാരന്‍ വിചാരിക്കുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;&lt;span class="Apple-style-span"&gt;കച്ചവടക്കരാര്‍&lt;/span&gt; വല്ലതും തയ്യാറാക്കുകയാവും &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ടൂറിസ്റ്റ് വിചാരിക്കുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;പോസ്റ്റ്‌ കാര്‍ഡ്‌ എഴുതുകയാവും &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ഉദ്യോഗസ്ഥന്‍ വിചാരിക്കുന്നു &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;കടവും കള്ളിയും കണക്കു കൂട്ടുകയാവും &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;രഹസ്യ പോലീസുകാരന്‍ പതുക്കെ &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"  style="font-family:Arial, Helvetica, sans-serif;"&gt;&lt;span style="font-size:130%;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;span class="Apple-style-span"  style="color:#ffff33;"&gt;&lt;span style="color:#ff0000;"&gt;അയാള്‍ക്ക്‌ നേരെ നടന്നടുക്കുന്നു&lt;/span&gt; &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;span class="Apple-style-span"   style="font-family:Arial, Helvetica, sans-serif;color:#ffff33;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 28px;font-size:medium;" &gt;&lt;span class="Apple-style-span" style="COLOR: rgb(0,0,0);font-size:16;" &gt;&lt;span style="font-size:130%;"&gt;വിവ: അഷ്‌റഫ്‌ കീഴ്പ്പറമ്പ്&lt;/span&gt; &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: left"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-1754569241153412068?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/1754569241153412068/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/1754569241153412068'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/1754569241153412068'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2010/01/blog-post.html' title='വ്യാഖ്യാനങ്ങള്‍'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-2810066456532113108</id><published>2009-12-30T14:32:00.003+05:30</published><updated>2009-12-31T16:33:36.310+05:30</updated><category scheme='http://www.blogger.com/atom/ns#' term='സംസ്കാരം'/><title type='text'></title><content type='html'>&lt;span class="Apple-style-span"   style=" border-collapse: collapse; color: rgb(73, 73, 73);  line-height: 19px; font-family:Tahoma, Verdana, Arial, Helvetica, 'Bitstream Vera Sans', sans-serif;font-size:13px;"&gt;&lt;div id="content-header"    style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-weight: inherit; font-style: inherit;   vertical-align: baseline; font-family:inherit;font-size:13px;color:initial;"&gt;&lt;h1 class="title"   style="margin-top: 0px; margin-right: 0px; margin-bottom: 15px; margin-left: 0px; padding-top: 2px !important; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-style: inherit;  vertical-align: baseline; clear: both; line-height: 1.3em; font-family:madhyamam !important;color:initial;"&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FFFFFF;"&gt;കുടിച്ച് കുടിച്ച് നശിക്കുകയോ?&lt;/span&gt;&lt;/span&gt;&lt;/h1&gt;&lt;/div&gt;&lt;div id="content-area"    style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-weight: inherit; font-style: inherit;   vertical-align: baseline; clear: both !important; float: none !important; font-family:inherit;font-size:13px;color:initial;"&gt;&lt;div class="node node-type-story" id="node-16426"    style="margin-top: 0px; margin-right: 0px; margin-bottom: 1em; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-weight: inherit; font-style: inherit;   vertical-align: baseline; font-family:inherit;font-size:13px;color:initial;"&gt;&lt;div class="node-inner"    style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-weight: inherit; font-style: inherit;   vertical-align: baseline; font-family:inherit;font-size:13px;color:initial;"&gt;&lt;div class="content clear-block"   style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border-color: initial; font-weight: inherit; font-style: inherit;   vertical-align: baseline; display: block; color: rgb(0, 0, 0); font-family:inherit;font-size:11px;"&gt;&lt;div class="mad-font-resizable"    style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-weight: inherit; font-style: inherit;   vertical-align: baseline; line-height: 20px; font-family:madhyamam !important;font-size:12px !important;color:initial;"&gt;&lt;div class="field field-type-date field-field-date"   style="margin-top: 0px; margin-right: 0px; margin-bottom: 10px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border-color: initial; font-weight: inherit; font-style: inherit;   vertical-align: baseline; text-align: right; color: rgb(85, 85, 85); font-family:inherit;font-size:12px;"&gt;&lt;div class="field-items"    style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-weight: inherit; font-style: inherit;   vertical-align: baseline; font-family:inherit;font-size:12px;color:initial;"&gt;&lt;span class="date-display-single"    style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-weight: inherit; font-style: inherit;   vertical-align: baseline; font-family:inherit;font-size:12px;color:initial;"&gt;&lt;span class="blsp-spelling-error" id="SPELLING_ERROR_0"&gt;Madhyamam&lt;/span&gt; Editorial, Wednesday, December 30, &lt;/span&gt;&lt;span class="date-display-single"   style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 0px; padding-right: 0px; padding-bottom: 0px; padding-left: 0px; border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border- font-weight: inherit; font-style: inherit;   vertical-align: baseline; font-family:inherit;font-size:12px;"&gt;&lt;span class="Apple-style-span"  style="color:#FFFFFF;"&gt;2009&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#FFFFFF;"&gt;കുടിച്ചുമരിക്കാന്‍ കേരളവും, കുടിപ്പിച്ച് കൊല്ലാന്‍ സര്‍ക്കാറും തീരുമാനിച്ചതായി തോന്നുന്നു. ഭരണകൂടത്തിന്റെ സജീവ പിന്തുണയോടെ, എക്സൈസ് വകുപ്പിന്റെയും ബെവറേജസ് കോര്‍പ്പറേഷന്റെ (ബെവ്കോ) ആശീര്‍വാദത്തോടെ, പുതുവര്‍ഷപ്പുലരി കൊടും ലഹരിയില്‍ ആഘോഷിച്ച് തീര്‍ക്കുമ്പോഴേക്കും 5300 കോടി രൂപയുടെ മദ്യം കേരളീയര്‍ ഇക്കൊല്ലം കുടിച്ചുതീര്‍ത്തിരിക്കും. ക്രിസ്മസ് ആഘോഷത്തിനുമാത്രം ഈ മാസം 24നും 25നും സംസ്ഥാനത്ത് ബെവ്കോ ഷാപ്പുകളിലൂടെ മാത്രം 44.3 കോടി രൂപയുടെ വിദേശമദ്യം വിറ്റഴിഞ്ഞു. കള്ളും ചാരായവും വേറെ. ബാറുകളിലെ വില്‍പനയും വ്യാജമദ്യങ്ങളുമെല്ലാം അതിനും പുറമെ. വിലകൂടിയ മദ്യങ്ങള്‍ കൂടുതല്‍ വിറ്റതിനാലാണ് ബെവ്കോക്ക് വിറ്റുവരവ് ഇത്ര കൂടിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അത് അംഗീകരിച്ചാല്‍പോലും രണ്ടു വസ്തുതകള്‍ നിഷേധിക്കാനാവാത്തവിധം വ്യക്തമാണ്: ഒന്നാമത്, നാട്ടുകാര്‍ മദ്യം കൂടുതല്‍ കുടിക്കുന്നത് സംസ്ഥാന ഖജനാവിലേക്ക് വരുമാനം കൂട്ടുമെന്നതിനാല്‍ സര്‍ക്കാര്‍ പരിധിയില്ലാത്ത പിന്തുണയും പ്രോല്‍സാഹനവുമാണ് മദ്യക്കച്ചവടത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. രണ്ടാമത്, കാലം ചെല്ലുന്തോറും കുടിക്കുന്നവരുടെ എണ്ണവും കുടിയുടെ അളവും വര്‍ധിച്ചുകൊണ്ടേ ഇരിക്കുകയാണ് കേരളത്തില്‍. ഇത് ഇങ്ങനെ തുടര്‍ന്നാല്‍...? &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#FFFFFF;"&gt;&lt;br /&gt;മദ്യവില്‍പന ഭരണകൂടത്തിന്റെ മുഖ്യ വരുമാനസ്രോതസ്സായതോടെയാണ് കേരളം മദ്യപാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയിലെത്തിയത്. കമ്യൂണിസ്റ്റുകാര്‍ പ്രത്യയശാസ്ത്രപരമായി മദ്യപാനത്തിന് എതിരാണെന്നാണ് വെപ്പ്. കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് കല്‍പിച്ച ശ്രീനാരായണഗുരുവിന്റെ അനുയായികളും മദ്യപാനത്തിന് വിശ്വാസപരമായിത്തനെ എതിരായിരിക്കേണ്ടതായിരുന്നു. ഇസ്ലാം മദ്യപാനത്തെ വ്യക്തമായിത്തന്നെ നിരോധിച്ചിട്ടുണ്ട്. ക്രൈസ്തവ സഭകള്‍ പലരും മദ്യപാനത്തിനെതിരായി പ്രക്ഷോഭം വരെ നയിക്കാറുണ്ട്. ഗാന്ധി ശിഷ്യരെന്നറിയപ്പെടുന്ന കോണ്‍ഗ്രസുകാര്‍ ആ ഒറ്റക്കാരണംകൊണ്ടുതന്നെ മദ്യത്തെ വെറുക്കേണ്ടവരാണ്. ഇപ്പറഞ്ഞവരുടെ പ്രതിനിധികള്‍ ഭരിച്ചു ഭരിച്ച് ഇപ്പോള്‍ കേരളം ഇന്ത്യയുടെ മുഖ്യ കള്ളുഷാപ്പായിരിക്കുന്നു. മദ്യം വ്യവസായമായും തൊഴിലായും വരുമാന സ്രോതസ്സായും അംഗീകരിക്കപ്പെട്ടതാണ് ഇതിനു കാരണം. എന്നാല്‍, മദ്യപാനശീലം സൃഷ്ടിക്കുന്ന കുടുംബ, സാമൂഹിക, വ്യക്തിഗത ദുരന്തങ്ങളും നഷ്ടങ്ങളും കണക്കുകൂട്ടലില്‍ വരുന്നുമില്ല. അത്യന്തം അശാസ്ത്രീയമായ വീക്ഷണത്തില്‍നിന്നാണ് കേരളത്തിന്റെ ഇന്നത്തെ സുരപാന റെക്കോഡുകള്‍ ജനിക്കുന്നതെന്നര്‍ഥം. മദ്യനിരോധം എടുത്തുകളയല്‍ എന്ന ആദ്യഘട്ടം കഴിഞ്ഞ് ഇപ്പോള്‍ മദ്യവില്‍പന പ്രമോട്ട് ചെയ്യുന്ന രണ്ടാംഘട്ടത്തിലേക്ക് കേരള സര്‍ക്കാര്‍ നമ്മെ നയിച്ചുകഴിഞ്ഞിരിക്കുന്നു. ആത്മഹത്യാ മുനമ്പിലേക്കാണ് ഈ പോക്ക്.&lt;br /&gt;&lt;br /&gt;മദ്യപാനത്തിന് പൊതുസമൂഹത്തില്‍ ലഭിച്ചുവരുന്ന സ്വീകാര്യതയും പ്രചോദനവും പ്രചാരണവും നമ്മുടെ യുവതലമുറയെയാണ് നശിപ്പിക്കുക. 1990കളുടെ തുടക്കത്തില്‍ കേരളത്തിലെ പുരുഷന്മാരില്‍ 60 ശതമാനം ചാരായമുപയോഗിച്ചിരുന്നു; 2010ഓടെ ചാരായവും കള്ളും വിദേശമദ്യങ്ങളും വ്യാജമദ്യങ്ങളും കഴിക്കുന്നവരുടെ ശതമാനം 80ലധികമാകും. ഇത്രയും കുടുംബങ്ങള്‍ക്കും കുടുംബിനികള്‍ക്കും ചെറുതോ വലുതോ ആയ തോതില്‍ ദുരിതം എന്നുകൂടിയാണല്ലോ ഇതിനര്‍ഥം. കുടിശീലത്തിലേക്ക് മാസംതോറും യുവാക്കളും കുട്ടികളും കടന്നെത്തുന്നുണ്ട്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ രണ്ട് ക്രിസ്മസ് നാളുകളില്‍ 8.55 കോടി രൂപയുടെ മദ്യം കൂടുതല്‍ ചെലവായി. ഇക്കൊല്ലം തന്നെ, തിരുവോണനാളിലേതിനേക്കാള്‍ ആറു കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് കൂടുതല്‍ വിറ്റത്. ഈ വര്‍ധന ഉപഭോഗവര്‍ധന കൊണ്ടുമാത്രം ഉണ്ടായതാണ്^ വിലക്കൂടുതല്‍ കൊണ്ടല്ല. ഇതില്‍ നല്ലൊരു പങ്ക് പുതിയ കുടിയന്മാര്‍ തന്നെ എന്നതിലും സംശയം വേണ്ട. ഓരോ വര്‍ഷവും എട്ടോ പത്തോ ലക്ഷം പേര്‍ കുടിശീലം തുടങ്ങുന്നുവെങ്കില്‍, നമ്മുടെ യുവതലമുറക്ക് നാം നല്‍കുന്നത് എന്തെന്നോര്‍ത്ത് നാം ശരിക്കും ഞെട്ടണം. ഇത്തരം 'വരുമാനം' പോലും എത്രകാലം നിലനിര്‍ത്താനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്? മദ്യാസക്തരുടെ ഒരു സമൂഹം എങ്ങനെ നിലനില്‍ക്കും? എന്തിന് നിലനില്‍ക്കണം?&lt;br /&gt;&lt;br /&gt;മറ്റൊന്നുമില്ലെങ്കില്‍, റഷ്യയുടെ അനുഭവമെങ്കിലും നമുക്ക് പാഠമാകേണ്ടതാണ്. 1990 മുതല്‍ 2001 വരെയുള്ള വര്‍ഷങ്ങളില്‍ മരണപ്പെട്ട 15^54 വയസ്സുകാരായ റഷ്യക്കാരുടെ 52 ശതമാനവും മദ്യപാനം കൊണ്ടാണ്  മരിച്ചതെന്ന് പുതിയ പഠനം കാണിക്കുന്നു. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനം 'ലാന്‍സറ്റ്' എന്ന ആരോഗ്യമാസികയില്‍ ഈയിടെ വന്നു. ആഗോളതലത്തില്‍ മദ്യജന്യ മരണം നാലുശതമാനം മാത്രമായിരിക്കുമ്പോഴാണ് റഷ്യയില്‍ പകുതിയിലേറെ വന്നിരിക്കുന്നത്. മദ്യവില്‍പനക്ക് നിയന്ത്രണമുണ്ടായിരുന്ന പ്രദേശമായിരുന്നു സോവിയറ്റ് റഷ്യ. ഗോര്‍ബച്ചേവ് കുറച്ചുകൂടി നിയന്ത്രണം കൊണ്ടുവന്നെങ്കിലും 1987ല്‍ എല്ലാം പൊളിഞ്ഞു. മദ്യനിരോധം ഇല്ലാതായതുകൊണ്ടുമാത്രം 30 ലക്ഷം പേരാണ് മരിച്ചത്; നിരോധം തുടര്‍ന്നിരുന്നെങ്കില്‍ അവരിന്ന് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു. ഒരു വന്‍ യുദ്ധത്തില്‍ മാത്രമാണ് ഇത്രയേറെ മരണം ഉണ്ടാകാറ്. മരണപ്പെടാതെ ബാക്കിയായ മദ്യപാനികളുടെയും അസംഖ്യം കുടുംബങ്ങളുടെയും ദുരവസ്ഥ ഇതിന് പുറമെയാണ്. ഇന്ന് റഷ്യ വോഡ്ക അടക്കമുള്ള മദ്യങ്ങളുടെ ഉപഭോഗം നിയന്ത്രിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം അഞ്ചു ലക്ഷം പേരാണത്രെ മദ്യംമൂലം മരിക്കുന്നത്; ആയുര്‍ദൈര്‍ഘ്യം 60 ആയി കുറയുകയും ചെയ്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;ജനങ്ങളുടെ മദ്യാസക്തി വരുമാനമാര്‍ഗമായി സര്‍ക്കാര്‍ കാണുന്നത് അധാര്‍മികം മാത്രമല്ല, അപ്രായോഗികം കൂടിയാണ് എന്നര്‍ഥം. സാമ്പത്തികശാസ്ത്രപ്രകാരം പോലും നിലനില്‍ക്കാനാവാത്ത ഒന്നാണത്. ഒരു തിരിച്ചുപോക്കിന് സമയമായിരിക്കുന്നു. മദ്യശാലകളുടെ എണ്ണവും മദ്യപാന സമയവും കുറച്ചുകൊണ്ട് തുടക്കമിടണം. മദ്യവ്യവസായത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും ഇരകളെയും പുനരധിവാസത്തെയും പറ്റി പഠിക്കാന്‍ സമിതിയെ വെക്കണം. ഏതുനിലക്കും, അഞ്ചോ ആറോ വര്‍ഷംകൊണ്ട് പൂര്‍ണ നിരോധം കൈവരുത്തുക ലക്ഷ്യമാകണം. പുതുതലമുറയെയും സംസ്ഥാനത്തിന്റെ ഭാവിയും കരുതിയെങ്കിലും സര്‍ക്കാര്‍ ഒരു ദിശാമാറ്റത്തിന് തയാറാകണം.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-2810066456532113108?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/2810066456532113108/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2009/12/madhyamam-editorial-wednesday-december.html#comment-form' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/2810066456532113108'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/2810066456532113108'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2009/12/madhyamam-editorial-wednesday-december.html' title=''/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3555818572850946309.post-1420245228523893285</id><published>2008-11-05T21:10:00.004+05:30</published><updated>2010-01-23T18:15:47.994+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആത്മീയം'/><title type='text'>ജീവിതം ഒരു പ്രവാസം</title><content type='html'>&lt;span class="Apple-style-span" style="-webkit-border-horizontal-spacing: 1px; -webkit-border-vertical-spacing: 1pxfont-family:AnjaliOldLipi;font-size:13;"  &gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ഇബ്നുഉമര്‍ (റ) പ്രസ്താവിച്ചതായി നിവേദനം: റസൂല്‍ (സ) എന്റെ ചുമലില്‍ പിടിച്ചുകൊണട്‌ ഉപദേശിച്ചു: "നീ ഇഹലോകത്ത്‌ ഒരു പ്രവാസിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആയിരിക്കണം."&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;p class="style15" style="FONT-SIZE: 18px; COLOR: rgb(28,89,133)" align="center"&gt;===&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ലൗകികജീവിതത്തിന്റെ അവസ്ഥയെയും സ്വഭാവത്തെയും കൃത്യമായി ചിത്രീകരിച്ചുകൊണട്‌ ആ യാഥാര്‍ഥ്യം ഉള്‍ക്കൊണട്‌ ജീവിക്കാന്‍ ഉപദേശിക്കുകയാണ്‌ അതീവ ഹ്രസ്വമായ വാക്കുകളിലൂടെ നബി (സ). തിരുമേനി ഈ ഉപദേശം തനിക്കു നല്‍കിയത്‌ അവിടുന്ന്‌ തന്റെ ചുമലില്‍ പിടിച്ചുകൊണടാണ്‌ എന്ന്‌ ഇബ്നുഉമര്‍ (റ) പ്രത്യേകം അനുസ്മരിച്ചിരിക്കുന്നു. ഈ ഉപദേശം അതിപ്രധാനമാണെന്നും വളരെ ഗൗരവത്തോടുകൂടിയാണ്‌ അത്‌ നല്‍കപ്പെട്ടതെന്നുമാണത്‌ സൂചിപ്പിക്കുന്നത്‌.&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span style="font-size:130%;"&gt;മനുഷ്യന്റെ യഥാര്‍ഥവും ശാശ്വതവുമായ വാസസ്ഥലം പരലോകമാണ്‌. പരലോകജീവിതത്തിന്‌ ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതിനു വേണടിയാണ്‌ അവന്‍ ഇഹലോകത്തു വന്നിരിക്കുന്നത്‌. ഓരോരുത്തര്‍ക്കും ഒരു നിശ്ചിത അവധിവരെ പണിയെടുക്കാനും വിഭവം ശേഖരിക്കാനും അല്ലാഹു അവസരം നല്‍കിയിട്ടുണട്‌. അവന്റെ വിസാകാലാവധി തീര്‍ന്നാല്‍ തിരിച്ചുപോയേ തീരൂ. ഒളിച്ചോടാനോ മുങ്ങിനടക്കാനോ കഴിയില്ല. ഇഹത്തിലെയും പരത്തിലെയും ജീവിതങ്ങളെ ചേര്‍ത്തു പരിഗണിക്കുമ്പോള്‍ ഐഹികജീവിതം മുഴുവന്‍ പ്രവാസംതന്നെ. ഒരു പ്രവാസി, പരദേശത്തെ തന്റെ സ്വദേശമായി ഭ്രമിക്കുകയും അവിടത്തെ സുഖസൗകര്യങ്ങള്‍ മാത്രം പരിഗണിക്കുകയും കിട്ടുന്നതെല്ലാം അവിടെത്തന്നെ ചെലവഴിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? കാലാവധി തീരുമ്പോള്‍ തിരിച്ചുപോവാനുള്ള വണടിക്കൂലി പോലും ഇല്ലാതെ വരും. അങ്ങനെ അയാള്‍ അവിടെനിന്ന്‌ ബലംപ്രയോഗിച്ച്‌ പുറത്താക്കപ്പെടുന്നു. നാട്ടിലെത്തിയാല്‍ അയാളെ സ്വീകരിക്കാനോ ആദരിക്കാനോ ആരുമുണടാവില്ല. തികച്ചും നിന്ദിതവും ശോചനീയവുമായ ജീവിതമായിരിക്കും നാട്ടില്‍ അയാള്‍ നേരിടേണടിവരിക. ഭൗതികജീവിതത്തെ സമ്പൂര്‍ണ ജീവിതമായി ഭ്രമിക്കുന്നവരെയും കാത്തിരിക്കുന്നത്‌ ഈ പരിണതിതന്നെയാണ്‌.&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span style="font-size:130%;"&gt;ഭൗതികജീവിതം ഒരു പ്രവാസമാണ്‌. അല്ലെങ്കില്‍ യാത്രക്കിടയില്‍ ഇടത്താവളത്തിലുള്ള തങ്ങലാണ്‌. വളരെ ക്ഷണികമാണ്‌ ഈ താമസം. തുച്ഛം നാളുകളിലേക്കു വേണടതേ ഇവിടെ ശേഖരിച്ചുവയ്ക്കേണടതുള്ളൂ. പരലോകയാത്രക്കുള്ള പാഥേയമൊരുക്കുകയാണീ പ്രവാസജീവിതത്തിന്റെ ലക്ഷ്യം. അതുകൊണട്‌ മനുഷ്യന്‍ അവന്റെ ബുദ്ധിയും അധ്വാനവും കൂടുതല്‍ വിനിയോഗിക്കേണടത്‌ പരലോകജീവിതത്തിനു വേണടി സമ്പാദിക്കാനാണ്‌. പ്രവാസികളും ഇടത്താവളത്തില്‍ തങ്ങുന്നവരും എപ്പോഴും യാത്രക്ക്‌ തയ്യാറായിരിക്കണം. അന്നാട്ടുകാര്‍ ആവശ്യപ്പെടുന്ന ഏതു നിമിഷത്തിലും അവര്‍ സ്ഥലം വിടേണടിവരും. കിട്ടുന്ന ആദ്യ സന്ദര്‍ഭങ്ങളില്‍തന്നെ യാത്രയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ അവര്‍ വ്യാപൃതരായിരിക്കണം. ഇല്ലെങ്കില്‍ ഒന്നും നേടാതെ വെറുംകൈയോടെ, അല്ലെങ്കില്‍ ദുര്‍വഹമായ ഋണബാധ്യതയോടെ തിരിച്ചുപോകേണടതായിവരും. ഭൗതികജീവിതത്തിന്റെ പകിട്ടില്‍ മയങ്ങി പരലോക യാത്രക്കു വേണട ഒരുക്കങ്ങള്‍ ചെയ്യാന്‍ മറക്കുന്നവരുടെയും, നാളെ ചെയ്യാം നാളെ ചെയ്യാം എന്നു നീട്ടിവയ്ക്കുന്നവരുടെയും അവസ്ഥ ഇതുതന്നെയാണ്‌. ഈ നബിവചനത്തെ വ്യാഖ്യാനിച്ചുകൊണട്‌ ഇബ്നുഉമര്‍ പറയുകയുണടായി: "സന്ധ്യയായാല്‍ പ്രഭാതം പ്രതീക്ഷിക്കാതിരിക്കുക. പ്രഭാതമായാല്‍ പ്രദോഷം പ്രതീക്ഷിക്കാതിരിക്കുക. ആരോഗ്യജീവിതത്തില്‍നിന്ന്‌ രോഗജീവിതത്തിലേക്കാവശ്യമായത്‌ കരുതിവയ്ക്കുക. ജീവിതത്തില്‍നിന്ന്‌ മരണത്തിലേക്കു വേണടത്‌ കരുതിവയ്ക്കുക." വിശ്വാസി അവന്റെ ഒരു കടമയും പിന്നേക്കു നീട്ടിവച്ചുകൂടാ എന്നാണ്‌ ഇബ്നുഉമര്‍ (റ) ഉദ്ദേശിക്കുന്നത്‌. വൈകുന്നേരത്ത്‌ അതുവരെ ചെയ്യേണടതെല്ലാം ചെയ്തുകഴിഞ്ഞിരിക്കണം. ഇന്നത്‌ നാളെയാവട്ടെ എന്നു വിചാരിക്കരുത്‌. നാളെ നിങ്ങള്‍ ജീവിച്ചിരിക്കുമെന്നെന്താണുറപ്പ്‌? അഥവാ മരിച്ചുപോവുകയാണെങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു കടമയും ബാക്കി കിടക്കാനിടയാകരുത്‌. ആരോഗ്യകാലത്ത്‌ കരുതിവച്ചാലേ അവശകാലത്ത്‌ ഉപയോഗിക്കാന്‍ കഴിയൂ. അതുപോലെ ജീവിതകാലത്തു കരുതിവച്ചാലേ മരണാനന്തരം ഉപകാരപ്പെടൂ.&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span style="font-size:130%;"&gt;ഒരു ചിന്തകന്‍ പറയുകയുണടായി: 'ഇഹലോകത്ത്‌ ഒരു വിശ്വാസിയുടെ ഏറ്റം ഫലപ്രദമായ ദിവസം, അവന്‍, താന്‍ ആ ദിവസത്തിന്റെ അന്ത്യം കാണുകയില്ല എന്നുകരുതി പ്രവര്‍ത്തിച്ച ദിവസമാകുന്നു.' അബൂബക്‌റുല്‍ മുസ്നീ എന്ന മഹാന്‍ പ്രസ്താവിച്ചു: 'നിങ്ങളുടെ നമസ്കാരം പലപ്രദമാകണമെന്നുണെടങ്കില്‍, ഇനി വേറൊരു നമസ്കാരത്തിന്‌ എനിക്കവസരം ലഭിച്ചില്ലെങ്കിലോ എന്ന വിചാരത്തോടെ നമസ്കരിക്കണം'. 'നീ വിടവാങ്ങുന്നവന്റെ നമസ്കാരം നമസ്കരിക്കുക' എന്ന നബിവചനത്തിന്റെയും ആശയം ഇതുതന്നെയാണ്‌.&lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span style="font-size:130%;"&gt;നബി (സ) പറഞ്ഞു: "അധികപേരും നഷ്ടപ്പെടുത്തുന്ന രണടനുഗ്രഹങ്ങളുണട്‌. ആരോഗ്യവും ഒഴിവുസമയവുമാണവ." ഒരിക്കല്‍ നബി (സ) ഒരാളെ ഉപദേശിച്ചു: "അഞ്ചെണ്ണത്തിനു മുമ്പ്‌ അഞ്ചെണ്ണം ഉപയോഗപ്പെടുത്തണം: വാര്‍ധക്യത്തിനു മുമ്പ്‌ യൗവനം, രോഗത്തിനു മുമ്പ്‌ ആരോഗ്യം, ദാരിദ്ര്യത്തിനു മുമ്പ്‌ ഐശ്വര്യം, ജോലിസമയത്തിനു മുമ്പ്‌ ഒഴിവുസമയം, മരണത്തിനു മുമ്പ്‌ ജീവിതം."&lt;/span&gt;&lt;/p&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3555818572850946309-1420245228523893285?l=sandeshammag.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sandeshammag.blogspot.com/feeds/1420245228523893285/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://sandeshammag.blogspot.com/2008/11/blog-post.html#comment-form' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/1420245228523893285'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3555818572850946309/posts/default/1420245228523893285'/><link rel='alternate' type='text/html' href='http://sandeshammag.blogspot.com/2008/11/blog-post.html' title='ജീവിതം ഒരു പ്രവാസം'/><author><name>Ameen V Chunoor</name><uri>https://profiles.google.com/111447251782746129111</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh5.googleusercontent.com/-yvJGQUonOcE/AAAAAAAAAAI/AAAAAAAAAWo/PLxGkZzvtOY/s512-c/photo.jpg'/></author><thr:total>3</thr:total></entry></feed>
